വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി

പിന്നിട്ട നാള്‍വഴികള്‍

ആമുഖം

             കേരളത്തില്‍  വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിശ്വകര്‍മ്മസമുദായ ഘടകങ്ങളെയും പ്രാദേശികമോ മറ്റു പ്രകാരത്തിലോ പ്രത്യേക സംഘടനകളുമായി പ്രവര്‍ത്തിച്ചുവ രുന്ന വിശ്വകര്‍മ്മവിഭാഗങ്ങളെയും സമുദായത്തിന്റെ മുഖ്യധാരയില്‍നിന്നും വിട്ടുനില്‍ക്കുന്ന അംഗങ്ങളെയും പ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച്‌ ഒരു കുടക്കീഴില്‍ അണിനിരത്തി സാമൂഹ്യ, സാംസ്കാരിക, സാമ്പത്തിക, രാഷ്ര്രീയരംഗങ്ങളിലെ വളര്‍ച്ചയ്ക്കും സര്‍വ്വോപരി വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ടിയുള്ള ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വിവിധ സംഘടനകള്‍ ഒരുമിച്ചുചേര്‍ന്ന്‌ 1968-ല്‍ രജിസ്റ്റര്‍ ചെയ്ത്‌ പ്രവര്‍ത്തനം തുടങ്ങിയ കേരളീയ വിശ്വകര്‍മ്മ സമൂഹത്തിന്റെ ഏക സംഘടനയാണ്‌ “വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റി”. അത്‌ അഖില ഭാരതീയ വിശ്വകര്‍മ്മ മഹാസഭയുടെ കേരള ഘടകവുമാണ്‌.
 
വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിക്ക്‌ ജന്മം നല്‍കി സ്വന്തം ജീവിതംപോലും സമര്‍പ്പണം ചെയ്തു കൊണ്ട്‌ വളര്‍ത്തി വലുതാക്കിയെടുത്ത അര്‍പ്പണബോധമുള്ളവരും നിഷ്കളങ്കരും നിസ്വാര്‍ത്ഥമതികളുമായ നമ്മുടെ മണ്‍മറഞ്ഞവരും ജിവിച്ചിരിക്കുന്നവരുമായ മഹാരഥന്മാരായ നേതാക്കളെ പുതിയ തലമുറയ്ക്കും പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തിക്കൊടുക്കുകയാണ്‌ ഈ ലേഖനത്തിന്റെ ലളിതമായ ഉദ്ദേശം. ഇതു നമ്മുടെ സംഘടനയുടെ കഴിഞ്ഞ അമ്പതുവര്‍ഷത്തെ സമ്പൂര്‍ണ്ണ ചരിയതവിവരണമല്ല. അത്തരമൊരു പരിശ്രമം ഈ സ്മരണികയുടെ ചെറിയ ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങുന്നതുമല്ല. സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ വിജ യകരമായ പരിസമാപ്തിക്കുശേഷം ജൂബിലി സ്മരണിക തയ്യാറാക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രധാനമായും പിന്നിട്ട അമ്പതുവര്‍ഷം വിവിധ ഘട്ടങ്ങളിലായി സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞ്‌ ആദരിക്കുകയെന്ന കര്‍ത്തവ്യംകൂടി ഈ സംരംഭത്തിന്‌ പ്രചോദനമായുണ്ട്‌. സാന്ദര്‍ഭികമായി ഇതര സമുദായസംഘടനകളുടെ ആവീര്‍ഭാവവും വിശ്വകര്‍മ്മസമുദായത്തിന്റെ സംഘടനാപ്രവര്‍ത്തനരംഗ ത്തേക്കുള്ള കടന്നുവരവും ചെറിയ തോതില്‍ താരതമ്യം ചെയ്യുന്നതു കാതുകുകരമായിരിക്കുമെന്നു തോന്നുന്നു.

ഇരുപതാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ സുശക്തമായ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു, സവര്‍ണ്ണര്‍ ഉള്‍പ്പെടെയുള്ള ഉന്നതനിലവാരം പുലര്‍ത്തിയിരുന്ന ഹിന്ദുക്കള്‍ പോലും ഈ പ്രസ്ഥാനങ്ങളുടെ അണിയില്‍ ചേരുകയും മൌലികമായ സാമുഹ്യപരിഷ്കരണങ്ങള്‍ക്കുവേണ്ടി വാദി ക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികളുടെയും (1854-1924) ശ്രീനാരായണഗുരു സ്വാമികളുടെയും (1854-1928) നേതൃത്വത്തില്‍ത്തന്നെ രൂപംകൊണ്ട പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്കാണ്‌ ഇവിടത്തെ പൊതുജീവിതത്തില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചത്‌. ഈ മഹത്‌ താപസ്ധികളുടെ പ്രവര്‍ത്തനത്തിന്റെ ഗുണ പരമായ ഫലം സാമുഹൃപരിഷ്കരണരംഗത്ത്‌ സാമുദായിക സംഘടനകളുടെ ആവീര്‍ഭാവത്തെ ത്വരിതപ്പെ ടുത്തിയെന്നതാണ്‌. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്‌.എന്‍.ഡി.പി-1903), സാധുജനപരിപാല നസംഘം (1905), കത്തോലിക്കാ കോണ്‍ഗ്രസ്‌ (1905), കേരളീയ നായര്‍ സമാജം (1907), യോഗക്ഷേമസഭ (1908) എന്നിവ ആദ്യദശകത്തിന്റെ സൃഷ്ടികളാണ്‌. എല്ലാ സാമുദായിക വിഭാഗങ്ങള്‍ക്കുമിടയില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ സജ്ജീവമാകുന്നതും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലാണ്‌. അധഃകൃതവിഭാഗത്തിന്റെ വിമോചനത്തിനായി നാരായണഗുരു തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാനമായി മഹാനായ അയ്യങ്കാ ളിയുടെ നേതൃത്വത്തില്‍ 1905-ല്‍ “സാധുജനപരിപാ ലനയോഗ ത്തിന്റെ രൂപീകരണം പുലയരുടെ ഇടയില്‍ വിപ്ലവകരമായ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും കരുത്തു പകര്‍ന്നു. ഭാഷയും സംസ്‌കാരവും ജീവിതരീതീയുമൊക്കെ ഏതാണ്ടൊന്നായിരുന്നിട്ടും മുന്നായിക്കിടന്നിരുന്ന (തി രുവിതാംകൂര്‍-കൊച്ചി-മലബാര്‍?) കേരളത്തിന്റെ രാഷ്ര്രീയമായ ഏകീകരണത്തിനുള്ള ആശയം രൂപം കൊള്ളുന്നതും ഒന്നാം ദശകത്തിലാണ്‌. ആദ്യദശക ത്തിന്റെ തുടക്കംകുറിച്ച സാമൂഹ്യ സാമുദായിക പ്രസ്ഥാനങ്ങള്‍ കൂടുതല്‍ സജ്ജീവമാകുന്നതും പുതി യവ രൂപംകൊള്ളുന്നതുമാണ്‌ രണ്ടാം ദശകത്തിന്റെ സവിശേഷത. നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി (NSS-1914), ആത്മവിദ്യാസംഘം (1915), വാലസമുദായ പരിഷ്കരണീസഭ (1917) തുടങ്ങിയവ ഈ ദശക ത്തിന്റെ സംഭാവനയാണ്‌. അയിത്തോച്ചാടന പ്രക്ഷോഭമായിരുന്നു കേരള ത്തിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങ ളില്‍വച്ച്‌ ഏറ്റവും വമ്പിച്ചതും ദേശീയ്രശദ്ധ ആകര്‍ഷി ച്ചതും. ഈ പ്രസ്ഥാനം പ്രചോദനം ഉള്‍ക്കൊണ്ടത്‌ ചട്ടമ്പിസ്വാമികള്‍, നാരായണഗുരു, കുമാരനാശാനു സാമുഹ്യപരിഷ്കര്‍ത്താക്കളുടെ സന്ദേശ ങ്ങളില്‍നിന്നോ എന്‍.എസ്‌.എസ്‌., എസ്‌.എന്‍.ഡി.പി. തുടങ്ങിയ സാമുദായിക സംഘടനകളില്‍നിന്നോ മാത്രമായിരുന്നില്ല. അതിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖനായിരുന്നു “മിതവാദി” പ്രതാധിപര്‍ സി. കൃഷ്ണന്‍ (1867-1938). മിതവാദിയുടെ താളുകളില്‍ അയിത്തത്തിനെതിരായി അദ്ദേഹം നിരന്തരം എഴുതി ക്കൊണ്ടിരുന്നു. കേരളത്തില്‍ അയിത്തോച്ഛാടനത്തി നുവേണ്ടി വാദിക്കുകയും പ്രവര്‍ത്തി യും ചെയ്ത മറ്റൊരു ്രമുഖ നേതാവായിരുന്നു റ്റി.കെ. മാധവന്‍ (1886-1930). സ്വന്തം പ്രതമായ ‘ദേശാഭിമാനി”യില്‍ക്കൂടി അയിത്ത ജാതിക്കാര്‍ക്കു വേണ്ടി അദ്ദേഹം ധീരമായ സമരം നടത്തി. ആധുനികകേര ഉത്തിന്‌ അടിത്തറപാകിയ പ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലഘട്ടമാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി. വൈക്കം സത്യാഗ്രഹം (1924-25) ഗുരുവായൂര്‍ സത്യാഗ്രഹം (1931-32) എന്നിവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. 1928 ല്‍ തിരുവി താംകൂറില്‍ എല്ലാ ക്ഷ്രേതനിരത്തുകളും ജാതിപരി ഗണന കൂടാതെ സമസ്ത ഹിന്ദുക്കള്‍ക്കുമായി തുറന്നുകൊടുത്തു. പിന്നീട്‌ 1936 നവംബര്‍ 12-ലെ ക്ഷേത്ര പ്രവേശന വിളംബരം ആത്യന്തികമായി വിശ്വാസിക ളായ സകല ഹിന്ദുക്കള്‍ക്കും ക്ഷ്രേതത്തിനുള്ളില്‍ പ്രവേശിച്ച്‌ ആരാധന നടത്തുന്നതിനുള്ള അവകാശം സ്ഥാപിച്ചുതന്നു.  സാമൂഹിക പരിഷ്കരണപ്രസ്ഥാനങ്ങളുടെയും നവോത്ഥാനപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭരണരംഗ ടില്‍ ൯൬ യിരുന്ന ജാതി വിവേചനത്തിനെതിരായും അധികാരപങ്കാളിത്തത്തി നുംവേണ്ടി ധാരാളം സമരങ്ങള്‍ നടന്നിട്ടുണ്ട്‌. മാര്‍ത്താ ണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ക്ക്‌ (1729 -1758) സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉന്നതസ്ഥാനങ്ങളില്‍ തമിഴ്നാട്ടില്‍നിന്നും കര്‍ണ്ണാടകത്തില്‍നിന്നുമുള്ള ബ്രാഹ്ണരുടെ തേര്‍വാഴ്ചയായിരുന്നു. ഉന്നതവിദ്യാ ഭ്യാസം ലഭിച്ചിട്ടുള്ള യുവാക്കള്‍ക്ക്‌ സര്‍ക്കാര്‍ സര്‍വ്വീ സില്‍ ഉന്നതസ്ഥാനങ്ങള്‍ പോയിട്ട്‌ മൂന്നാംകിട സ്ഥാന ങ്ങള്‍ പോലും കിട്ടാത്ത നിലയിലായി കാര്യങ്ങള്‍.

 
ഈ സാഹചര്യത്തില്‍ വിദ്യാസമ്പന്നര്‍ക്കിടയിലുണ്ടായ അമര്‍ഷം കാലക്രമേണ പലതരത്തിലുള്ള സമര ങ്ങള്‍ക്ക്‌ വഴിതെളിച്ചു. 1891 ജനുവരി ഒന്നിന്ന്‌ നാനാ ജാതിമതസ്ഥരായ പതിനായിരത്തി ഇരുപത്തെട്ടു (൯028) പേര്‍ ഒപ്പിട്ട ഒരു നിവേദനം ശ്രീമുലംതിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ചു. ഇതാണ്‌ പില്‍ക്കാലത്ത്‌ മലയാളി മെമ്മോറിയല്‍” എന്നറിയപ്പെട്ടത്‌. പിന്നീട്‌ 1891 ജൂലൈ മുന്നാംതീയതി ആവശ്യങ്ങള്‍ ഈന്നിപ്പ റഞ്ഞുകൊണ്ട്‌ മഹാരാജാവിനു സമര്‍പ്പിച്ച വിശദീക രണ മെമ്മോറിയലും ഓര്‍മ്മിക്കപ്പെടേണ്ടതാണ്‌. മല യാളി മെമ്മോറിയല്‍ പ്രധാനമായും നായന്മാര്‍ നേതൃത്വം നല്‍കിയ ഒരു പരിപാടിയായിരുന്നു, എന്ന തിനാല്‍ സ്വാഭാവികമായും അതിന്റെ ഗുണഭോക്താ ക്കളും അവരായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോ ഗങ്ങള്‍ നിഷേധിക്കപ്പെടുകയും ജാതിയുടെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ഈഴവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ്‌ ഈഴവസമുദായ ത്തിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയായ ഡോ. പല്‍പു തിരുവിതാംകൂര്‍ ഈഴവസഭ സ്ഥാപി ച്ചത്‌. സഭ മുന്‍കൈയെടുത്ത്‌ 1896 സെപ്റ്റംബര്‍ മുന്നാം തീയതി ഈഴവസമുദായത്തിലെ 13,176 അംഗ ങ്ങള്‍ ഒപ്പിട്ട ഒരു നിവേദനം മഹാരാജാവിനു സമര്‍പ്പിച്ചു. ഇതാണ്‌ 1896-ലെ “ഈഴവ മെമ്മോറി യല്‍” എന്നറിയപ്പെടുന്നത്‌. ഇതിന്‌ സര്‍ക്കാ രില്‍നിന്നും ലഭിച്ച മറുപടി നിരാശാജനകവും സ്വരത്തിലും ഉള്ളടക്കത്തിലും പിന്തിരിപ്പന്‍സ്വഭാവത്തോ ടുകൂടിയതുമായിരുന്നു. ഈഴവ മെമ്മോറിയലുകള്‍ ഗുണപരമായ ഫലങ്ങള്‍ ഉളവാക്കിയില്ലെങ്കിലും പിന്നോക്കസമുദായങ്ങള്‍ക്കിടയില്‍ സാമൂഹിക സമ ത്വവും നീതിയും കൈവരിക്കുന്നതിനുള്ള സമര ങ്ങള്‍ക്ക്‌ ആരംഭം കുറിക്കുന്നതിനു കഴിഞ്ഞു. പിന്നീടു നടന്ന പാരസമത്വ പ്രക്ഷേഭവും (1926) എല്ലാ ജനവി ഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി നിയമ നിര്‍മ്മാണസഭകളില്‍ പ്രാതിനിധ്യം നല്‍കണമെന്നാ വശ്യപ്പെട്ടുകൊണ്ട്‌ നടത്തിയ നിവര്‍ത്തന പ്രക്ഷോഭ ങ്ങളുമെല്ലാം ഈ കാലഘട്ടത്തില്‍ നടന്ന അധികാര പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ്‌. ഈ ചരിത്രപരിസരത്തുനിന്നു വീക്ഷിക്കുമ്പോള്‍ കേരളീയ വിശ്വകര്‍മ്മസമുഹം പിരവര്‍ത്തന കാലഘ ട്ടങ്ങളിലെ സാമൂഹ്യ സാമുദായിക പരിഷ്ക്കരണപ്ര വര്‍ത്തനങ്ങളിലോ നവോത്ഥാന്പ്രസ്ഥാനങ്ങളിലോ സമരമുഖത്തോ ഒന്നും നിശ്ശബ്ദസാന്നിദ്ധ്യംപോലു മായിരുന്നില്ലെന്ന്‌ സമ്മതിക്കണം. മേല്‍സൂചിപ്പിച്ച പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഏതെങ്കിലു മൊരു നിര്‍ണ്ണായകഘട്ടത്തില്‍ പോലും ഒരു വിശ്വ ൪ ന്റ പേരോ പങ്കാളി  ഇടപെടലിന്റ സൂച നപോലുമോ കാണാന്‍ കഴിയുന്നില്ല. ചുരുക്കത്തില്‍ “നഷ്ടപ്പെട്ടുപോയ അവകാശങ്ങള്‍ നിരന്തരമായ സമ രംകൊണ്ടല്ലാതെ അപഫര്‍ത്താവിന്റെ മനഃസാക്ഷി യോടുള്ള അഭ്യര്‍ത്ഥനകൊണ്ടോ യാചനകൊണ്ടോ പുനഃസ്ഥാപിക്കുവാന്‍ സാദ്ധ്യമല്ല.” ഡോ. അംബേദ്ക റുടെ ഓര്‍മ്മപ്പെടുത്തല്‍ എത്രയോ അര്‍ത്ഥവത്താണ്‌. എന്നുമാത്രമല്ല, “പഠിക്കുക, സംഘടിക്കുക, പോരാ ടുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവഗണിക്ക പ്പെട്ടവരെയും അദ്ധവാനിക്കുന്നവരെയും സംബന്ധിച്ചി ട്രത്തോളം ഇന്നും പ്രസക്തമാണ്‌. പരലോകത്തില്‍ കിട്ടുമെന്നു പറയപ്പെടുന്ന സ്വര്‍ഗ്ഗത്തിനു വേണ്ടി കാത്തിരിക്കാതെ, സ്വന്തം സംഘടനയിലും ശക്തി യിലും കാലുറച്ചു നിന്നുകൊണ്ട്‌ ഇഹലോക ത്തില്‍ത്തന്നെ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ പോരാടുക എന്നതായിരുന്നു ആ മഹാനുഭാവന്റെ സന്ദേശം.
 
നിരവധി രാഷ്ട്രീയ സാമുദായിക സംഘടനക ളുടെയും പ്രസ്ഥാനങ്ങളുടെയും വിളനിലമാണ്‌ നമ്മുടെ കൊച്ചുകേരളം. സുശക്തവും കെട്ടുറപ്പുള്ള തുമായ സംഘടനയ്ക്കു മാത്രമേ തങ്ങളുടെ അവകാ ശങ്ങള്‍ കണക്കുപറഞ്ഞ്‌ വാങ്ങുവാന്‍ കെല്‍പ്പുണ്ടാ വുകയുള്ളൂവെന്നത്‌ നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടന വധി നേര്‍ക്കാഴ്ചകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ണ്ട്‌. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയമായോ സാമുദായികമായോ മറ്റ്‌ സമുദായ ങ്ങളെപ്പോലെ വിശ്വകര്‍മ്മസമുദായത്തിന്‌ കെട്ടുറപ്പു ഞ്ടാക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കില്‍പോലും അനൈകൃ ത്തിനും ഉള്‍പ്പോരുകള്‍ക്കും പേരുകേട്ട വിശ്വകര്‍മ്മ സമുദായമെന്ന പേരുദോഷത്തില്‍നിന്നും പുറത്തു കട ക്കുന്നതിനുവേണ്ടിയെങ്കിലും മേല്‍സൂചിപ്പിച്ച സംഘ ടനകളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ ചരിത്ര പാഠങ്ങള്‍ മാതൃകയാക്കാവുന്നതാണ്‌.
 
ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളുടെ സവിശേ ഷതകള്‍ മുമ്പു സൂചിപ്പിച്ചു. ഇതിനിടയില്‍ 1925 ഫെബ്രുവരി പതിനാറാംതീയതി പഴയ മലബാറില്‍ കൊയിലാണ്ടി താലൂക്കില്‍ “വിശ്വകര്‍മ്മ വംശക്ഷേമ കാര്യ പ്രവര്‍ത്തകസംഘം” എന്നൊരു സംഘടന സ്ഥാപിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയതായി പറയപ്പെടു ന്നുണ്ട്‌. ഇതിന്റെ ഉദ്ദേശം കേരളീയ വിശ്വകര്‍മ്മ സമാജം എന്ന വിപുലീകൃത സംഘടന വൈകാതെ സ്ഥാപിക്കുകയും “കേരളീയ കമ്മാളമിര്രം”” എന്നൊരു പ്രതിവാരപ്രതം പ്രസിദ്ധീകരിക്കുകയായി രുന്നുവത്രെ. എന്നാല്‍ അനന്തരകാലത്ത്‌ ഈ സംഘ ടനയ്ക്ക്‌ എന്തു സംഭവിച്ചുവെന്നതിന്‌ വ്ൃക്തമായ സൂചനകളൊന്നുമില്ല. ചുരുക്കത്തില്‍ ഇരുപതാം ശത കത്തിന്റെ ആദ്യ മൂന്നു ദശകങ്ങളില്‍ കേരളീയ പൊതുസമുഹത്തിലുണ്ടായ അടിസ്ഥാനപരമായ മാറ്റ ങ്ങള്‍ വിശ്വകര്‍മ്മജര്‍ വേണ്ട്രത ഗൌരവത്തോടെ കണ ക്കിലെടുത്തില്ല എന്നുള്ളത്‌. വസ്തുതയാണ്‌. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ്‌ കേരള ത്തിലെ വിശ്വകര്‍മ്മസംഘടനകളുടെ ഉത്ഭവത്തെപ്പറ്റി അവലോകനം നടത്തേണ്ടത്‌.
1933 ല്‍ അടൂര്‍ താലൂക്കില്‍ കടമ്പനാട്‌ കേന്ദ്രമായിപഴയ തിരുവിതാംകൂര്‍ കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. യഥാര്‍ത്ഥത്തില്‍തിരുവിതാം കൂ റിന്റെ ചില ഭാഗങ്ങളില്‍മാ്തംപ്രവര്‍ത്തനം ഒതുങ്ങിനിന്ന ഒരു പ്രാദേശിക സ്വഭാവമുള്ള സംഘടനയായിരുന്നു അത്‌. പഞ്ചശില്പികളായവിശ്വകര്‍മ്മജരില്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രാതിനിധ്യമേ ഈ സംഘടനയ്ക്കുണ്ടായിരുന്നുവെന്നുള്ളത്‌ ുപറയേണ്ട പ മായിരുന്നു. എന്നിരുന്നാലും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ 1953ല്‍ തിരുക്കൊച്ചി വ്യാപകമാക്കുകയും കേരളപ്പിറവിക്കു
 
ഈ സാഹചര്യത്തില്‍ വിദ്യാസമ്പന്നര്‍ക്കിടയിലുണ്ടായ അമര്‍ഷം കാലക്രമേണ പലതരത്തിലുള്ള സമര ങ്ങള്‍ക്ക്‌ വഴിതെളിച്ചു. 1891 ജനുവരി ഒന്നിന്ന്‌ നാനാ ജാതിമതസ്ഥരായ പതിനായിരത്തി ഇരുപത്തെട്ടു (൯028) പേര്‍ ഒപ്പിട്ട ഒരു നിവേദനം ശ്രീമുലംതിരുനാള്‍ മഹാരാജാവിനു സമര്‍പ്പിച്ചു. ഇതാണ്‌ പില്‍ക്കാലത്ത്‌ മലയാളി മെമ്മോറിയല്‍” എന്നറിയപ്പെട്ടത്‌. പിന്നീട്‌ 1891 ജൂലൈ മുന്നാംതീയതി ആവശ്യങ്ങള്‍ ഈന്നിപ്പ റഞ്ഞുകൊണ്ട്‌ മഹാരാജാവിനു സമര്‍പ്പിച്ച വിശദീക രണ മെമ്മോറിയലും ഓര്‍മ്മിക്കപ്പെടേണ്ടതാണ്‌. മല യാളി മെമ്മോറിയല്‍ പ്രധാനമായും നായന്മാര്‍ നേതൃത്വം നല്‍കിയ ഒരു പരിപാടിയായിരുന്നു, എന്ന തിനാല്‍ സ്വാഭാവികമായും അതിന്റെ ഗുണഭോക്താ ക്കളും അവരായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉദ്യോ ഗങ്ങള്‍ നിഷേധിക്കപ്പെടുകയും ജാതിയുടെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം നല്‍കാതിരിക്കുകയും ചെയ്തപ്പോള്‍ ഈഴവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ്‌ ഈഴവസമുദായ ത്തിലെ ആദ്യത്തെ മെഡിക്കല്‍ ബിരുദധാരിയായ ഡോ. പല്‍പു തിരുവിതാംകൂര്‍ ഈഴവസഭ സ്ഥാപി ച്ചത്‌. സഭ മുന്‍കൈയെടുത്ത്‌ 1896 സെപ്റ്റംബര്‍ മുന്നാം തീയതി ഈഴവസമുദായത്തിലെ 13,176 അംഗ ങ്ങള്‍ ഒപ്പിട്ട ഒരു നിവേദനം മഹാരാജാവിനു സമര്‍പ്പിച്ചു. ഇതാണ്‌ 1896-ലെ “ഈഴവ മെമ്മോറി യല്‍” എന്നറിയപ്പെടുന്നത്‌. ഇതിന്‌ സര്‍ക്കാ രില്‍നിന്നും ലഭിച്ച മറുപടി നിരാശാജനകവും സ്വരത്തിലും ഉള്ളടക്കത്തിലും പിന്തിരിപ്പന്‍സ്വഭാവത്തോ ടുകൂടിയതുമായിരുന്നു. ഈഴവ മെമ്മോറിയലുകള്‍ ഗുണപരമായ ഫലങ്ങള്‍ ഉളവാക്കിയില്ലെങ്കിലും പിന്നോക്കസമുദായങ്ങള്‍ക്കിടയില്‍ സാമൂഹിക സമ ത്വവും നീതിയും കൈവരിക്കുന്നതിനുള്ള സമര ങ്ങള്‍ക്ക്‌ ആരംഭം കുറിക്കുന്നതിനു കഴിഞ്ഞു. പിന്നീടു നടന്ന പാരസമത്വ പ്രക്ഷേഭവും (1926) എല്ലാ ജനവി ഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി നിയമ നിര്‍മ്മാണസഭകളില്‍ പ്രാതിനിധ്യം നല്‍കണമെന്നാ വശ്യപ്പെട്ടുകൊണ്ട്‌ നടത്തിയ നിവര്‍ത്തന പ്രക്ഷോഭ ങ്ങളുമെല്ലാം ഈ കാലഘട്ടത്തില്‍ നടന്ന അധികാര പ്രാതിനിധ്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ്‌. ഈ ചരിത്രപരിസരത്തുനിന്നു വീക്ഷിക്കുമ്പോള്‍ കേരളീയ വിശ്വകര്‍മ്മസമുഹം പിരവര്‍ത്തന കാലഘ ട്ടങ്ങളിലെ സാമൂഹ്യ സാമുദായിക പരിഷ്ക്കരണപ്ര വര്‍ത്തനങ്ങളിലോ നവോത്ഥാന്പ്രസ്ഥാനങ്ങളിലോ സമരമുഖത്തോ ഒന്നും നിശ്ശബ്ദസാന്നിദ്ധ്യംപോലു മായിരുന്നില്ലെന്ന്‌ സമ്മതിക്കണം. മേല്‍സൂചിപ്പിച്ച പ്രക്ഷോഭങ്ങളുടെയും സമരങ്ങളുടെയും ഏതെങ്കിലു മൊരു നിര്‍ണ്ണായകഘട്ടത്തില്‍ പോലും ഒരു വിശ്വ ൪ ന്റ പേരോ പങ്കാളി  ഇടപെടലിന്റ സൂച നപോലുമോ കാണാന്‍ കഴിയുന്നില്ല. ചുരുക്കത്തില്‍ “നഷ്ടപ്പെട്ടുപോയ അവകാശങ്ങള്‍ നിരന്തരമായ സമ രംകൊണ്ടല്ലാതെ അപഫര്‍ത്താവിന്റെ മനഃസാക്ഷി യോടുള്ള അഭ്യര്‍ത്ഥനകൊണ്ടോ യാചനകൊണ്ടോ പുനഃസ്ഥാപിക്കുവാന്‍ സാദ്ധ്യമല്ല.” ഡോ. അംബേദ്ക റുടെ ഓര്‍മ്മപ്പെടുത്തല്‍ എത്രയോ അര്‍ത്ഥവത്താണ്‌. എന്നുമാത്രമല്ല, “പഠിക്കുക, സംഘടിക്കുക, പോരാ ടുക എന്ന അദ്ദേഹത്തിന്റെ ആഹ്വാനം അവഗണിക്ക പ്പെട്ടവരെയും അദ്ധവാനിക്കുന്നവരെയും സംബന്ധിച്ചി ട്രത്തോളം ഇന്നും പ്രസക്തമാണ്‌. പരലോകത്തില്‍ കിട്ടുമെന്നു പറയപ്പെടുന്ന സ്വര്‍ഗ്ഗത്തിനു വേണ്ടി കാത്തിരിക്കാതെ, സ്വന്തം സംഘടനയിലും ശക്തി യിലും കാലുറച്ചു നിന്നുകൊണ്ട്‌ ഇഹലോക ത്തില്‍ത്തന്നെ സ്വര്‍ഗ്ഗം സൃഷ്ടിക്കാന്‍ പോരാടുക എന്നതായിരുന്നു ആ മഹാനുഭാവന്റെ സന്ദേശം.
 
നിരവധി രാഷ്ട്രീയ സാമുദായിക സംഘടനക ളുടെയും പ്രസ്ഥാനങ്ങളുടെയും വിളനിലമാണ്‌ നമ്മുടെ കൊച്ചുകേരളം. സുശക്തവും കെട്ടുറപ്പുള്ള തുമായ സംഘടനയ്ക്കു മാത്രമേ തങ്ങളുടെ അവകാ ശങ്ങള്‍ കണക്കുപറഞ്ഞ്‌ വാങ്ങുവാന്‍ കെല്‍പ്പുണ്ടാ വുകയുള്ളൂവെന്നത്‌ നമ്മുടെ ചുറ്റുപാടുമുള്ള ഒട്ടന വധി നേര്‍ക്കാഴ്ചകള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ണ്ട്‌. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ രാഷ്ട്രീയമായോ സാമുദായികമായോ മറ്റ്‌ സമുദായ ങ്ങളെപ്പോലെ വിശ്വകര്‍മ്മസമുദായത്തിന്‌ കെട്ടുറപ്പു ഞ്ടാക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. പരീക്ഷണങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെങ്കില്‍പോലും അനൈകൃ ത്തിനും ഉള്‍പ്പോരുകള്‍ക്കും പേരുകേട്ട വിശ്വകര്‍മ്മ സമുദായമെന്ന പേരുദോഷത്തില്‍നിന്നും പുറത്തു കട ക്കുന്നതിനുവേണ്ടിയെങ്കിലും മേല്‍സൂചിപ്പിച്ച സംഘ ടനകളുടെയും പ്രസ്ഥാനങ്ങളുടെയുമൊക്കെ ചരിത്ര പാഠങ്ങള്‍ മാതൃകയാക്കാവുന്നതാണ്‌.
 
ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളുടെ സവിശേ ഷതകള്‍ മുമ്പു സൂചിപ്പിച്ചു. ഇതിനിടയില്‍ 1925 ഫെബ്രുവരി പതിനാറാംതീയതി പഴയ മലബാറില്‍ കൊയിലാണ്ടി താലൂക്കില്‍ “വിശ്വകര്‍മ്മ വംശക്ഷേമ കാര്യ പ്രവര്‍ത്തകസംഘം” എന്നൊരു സംഘടന സ്ഥാപിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയതായി പറയപ്പെടു ന്നുണ്ട്‌. ഇതിന്റെ ഉദ്ദേശം കേരളീയ വിശ്വകര്‍മ്മ സമാജം എന്ന വിപുലീകൃത സംഘടന വൈകാതെ സ്ഥാപിക്കുകയും “കേരളീയ കമ്മാളമിര്രം”” എന്നൊരു പ്രതിവാരപ്രതം പ്രസിദ്ധീകരിക്കുകയായി രുന്നുവത്രെ. എന്നാല്‍ അനന്തരകാലത്ത്‌ ഈ സംഘ ടനയ്ക്ക്‌ എന്തു സംഭവിച്ചുവെന്നതിന്‌ വ്ൃക്തമായ സൂചനകളൊന്നുമില്ല. ചുരുക്കത്തില്‍ ഇരുപതാം ശത കത്തിന്റെ ആദ്യ മൂന്നു ദശകങ്ങളില്‍ കേരളീയ പൊതുസമുഹത്തിലുണ്ടായ അടിസ്ഥാനപരമായ മാറ്റ ങ്ങള്‍ വിശ്വകര്‍മ്മജര്‍ വേണ്ട്രത ഗൌരവത്തോടെ കണ ക്കിലെടുത്തില്ല എന്നുള്ളത്‌. വസ്തുതയാണ്‌. ഈയൊരു ചരിത്രപശ്ചാത്തലത്തിലാണ്‌ കേരള ത്തിലെ വിശ്വകര്‍മ്മസംഘടനകളുടെ ഉത്ഭവത്തെപ്പറ്റി അവലോകനം നടത്തേണ്ടത്‌.
 
1944 ല്‍ മദ്ധ്യതിരുവിതാംകൂര്‍ വിശ്വകര്‍മ്മ യുവജനസംഘം എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തുപ്രവര്‍ത്തനം ആരംഭിച്ചു. പന്തളം ശ്രീ എം. എന്‍.കൃഷ്ണനാചാരിയായിരുന്നു സംഘത്തിന്‌ നേതൃത്വംനല്‍കിയത്‌. തുടക്കത്തില്‍ തിരുവല്ല, മാവേലിക്കര,പത്തനംതിട്ട, കുന്നത്തൂര്‍ എന്നീ നാലു താലൂക്കുകള്‍മാത്രമായിരുന്നു. ഇതിന്റെ പ്രവര്‍ത്തനമേഖല. 1945-46കാലമായപ്പോഴേക്കും യുവജനസംഘത്തിന്റെപ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക്‌ വ്യാപിപ്പിക്കുന്നതിനു കഴിഞ്ഞു. ശ്രീ യു.കെ. വാസുദേവനാചാരി, ശ്രീ പി.കെ. കുമാരനാചാരി, ശ്രീ ഉള്ളന്നൂര്‍പി. കെ. കേശവനാചാരി തുടങ്ങിയ യുവാക്കളായപുതിയ പ്രവര്‍ത്തകരുടെ രംഗപ്രവേശം സംഘടനയ്ക്ക കൂടുതല്‍ കരുത്തും ആവേശവും പകര്‍ന്നു.തുടര്‍ന്നുള്ള കൂട്ടായ പ്രവര്‍ത്തനം വൃക്തമായ ദിശാബോധത്തോടെ യുവജനസംഘത്തെ മുന്നോട്ടു നയിക്കുന്നതിന്‌ ശ്രീ എം.എന്‍. കൃഷ്ണനാചാരിക്കുപ്രചോദനവും പ്രോത്സാഹനവുമായി. 1946 അവസാനിക്കുമ്പോള്‍ മദ്ധ്യതിരുവിതാംകൂര്‍ വിശ്വകര്‍മ്മ യുവജനസംഘം അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മമഹായോഗമായി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു.
മഹായോഗത്തന്റെ പ്രഥമ പ്രസിഡന്റ്‌ ശ്രീ യു.കെ. വാസുദേവനാചാരിയും ജനറല്‍ സെക്രട്ടറി ശ്രീപി.കെ. കുമാരനാചാരിയും (കോട്ടയം) ഖജാന്‍ജി ശ്രീഎം.എന്‍. കൃഷ്ണനാചാരിയും ആയിരുന്നു. ഏതാണ്ട്‌ന്ന മാവേലി ക്രേന്ദ്രമാക്കി മഹാനായ ശ്രീ ജി. നീലകണ്ഠന്‍, ശ്രീ എന്‍. മാധവനാചാരി എന്നിവരുടെ നേതൃത്വത്തില്‍ സമുദായസ്നേഹികളായ 25 പേര്‍ ചേര്‍ന്ന്‌ തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ എന്ന പേരില്‍ കൊല്ലവര്‍ഷം 1123മാണ്ട്‌ വൃശ്ചികമാസം പത്തൊമ്പതാംതീയതി മുപ്പത്തെട്ടാം നമ്പരായി രജിസ്ട്രേഷന്‍ നടത്തി സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ചു കൈവശംവച്ചിരുന്നു. അഖിലതിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹായോഗം സംഘടനാപരമായി വളര്‍ന്നു പന്തലിച്ച സാഹചര്യത്തില്‍ അതിന്റെരജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തിവരവെ ശ്രീ ജി. നീലകണ്ഠന്റെ അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭ പ്രവര്‍ത്തകര്‍ക്ക്‌ വിശ്വകര്‍മ്മ മഹായോഗത്തിന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തങ്ങളുടെ കൈവശം നിലവിലുള്ളമഹാസഭയുടെ രജിസ്ട്രേഷന്‍ നമ്പര്‍ മഹായോഗത്തിന്റേതായി അംഗീകരിച്ചുകൊണ്ട്‌ സംയുക്തമായിപ്രവര്‍ത്തിക്കുന്നതിനുള്ള താലപര്യം മുന്നോട്ടുവച്ചു.വിവധതലങ്ങളിലുള്ള ആലോചനകള്‍ക്കും ചര്‍ച്ചകല്‍ക്കും ശേഷം 1948 ഫെ.്രുവരിയില്‍ മഹാസഭയുടെയും മഹായോഗത്തിന്റെയും നേതാക്കള്‍സംയുക്ത യോഗം ചേര്‍ന്ന്‌ ഉഭയസമ്മതപ്രകാരം മഹാസഭയുടെ രജിസ്ട്രേഷന്‍ മഹായോഗം അംഗീകരിച്ചു.അങ്ങിനെ അഖിലതിരുവിതാംകൂര്‍ വിശ്വകര്‍മ്മമഹായോഗം അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മമഹാസഭയായി മാറി. മഹാസഭയുടെ ഇരുപത്തിയാറാം നമ്പര്‍അംഗമായി ശ്രീ യു.കെ. വാസുദേവനാചാരിയും ഇരുപത്തിയേഴാം നമ്പര്‍ അംഗമായി ശ്രീ പി.കെ. കുമാരനാചാരിയും ഇരുപത്തിയെട്ടാംനമ്പര്‍ അംഗമായി ശ്രീഎം.എന്‍. കൃഷ്ണനാചാരിയും അഖില തിരുവിതാംകൂര്‍ വിശ്വകര്‍മ്മ മഹാസഭയില്‍ ചേര്‍ന്നു. മുന്‍ധാരണപ്രകാരം മഹായോഗത്തിന്റെ ഭാരവാഹികള്‍തന്നെ മഹാസഭയുടെയും സാരഥികളായി.അതായത്‌ ഒന്നായിത്തീര്‍ന്ന അഖില തിരുവിതാംകൂര്‍വിശ്വകര്‍മ്മ മഹാസഭയുടെ പ്രഥമ പ്രസിഡന്റും ജനറല്‍ സ്വെകട്ടറിയും ഖജാന്‍ജിയുമായി യഥാക്രമം ശീയു.കെ. വാസുദേവനാചാരിയും (ശ്രീ പി.കെ. കുമാരനാചാരിയും ശ്രീ എം.എന്‍. കൃഷ്ണനാചാരിയുംവന്നു. 1956 നവംബര്‍ ഒന്നിന്‌ കേരളപ്പിവിയോടുകൂടിഅഖിലതിരുവിതാംകൂര്‍ വിശ്വകര്‍മമ മഹാസഭ അഖിലകേരള വിശ്വകര്‍മ്മ മഹാസഭയായി.
 
 

സ്വാതന്ത്ര്യലബ്ധിക്കു ശേഷം 1948 ഫെബ്രുവരിരണ്ടു മുതല്‍ 15 വരെയായിരുന്നു തിരുവിതാംകൂര്‍നിയമസഭയി ട്‌ ആദ്യ പ്പ്‌ നടന്നത്‌.തെരഞ്ഞെടുപ്പിനു ശേഷം 1948 മാര്‍ച്ച 24 ന്‌ ശ്രീ പട്ടംഎ. താണുപിള്ള മുഖ്യമ്യന്തിയും ശ്രീ സി. കേശവന്‍,ശ്രീ ടി.എം. വര്‍ഗീസ്‌ എന്നിവര്‍ സഹമ്ന്ത്രിമാരുമായുള്ള ആദ്യത്തെ ജനകീയ മ്രന്തിസഭ അധികാരത്തില്‍ വന്നു. ഈ തെരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി അഞ്ച്‌ എം.എല്‍.എ. മാരെ വിശ്വകര്‍മ്മ സമുദായത്തിനു ലഭിക്കുകയുണ്ടായി.ചിറയിന്‍കീഴ്‌മണണ്‍ഡലത്തില്‍നിന്നും ശ്രീ യു.കെ. വാസുദേവനാചാരിയും കോട്ടയം മണ്ഡലത്തില്‍നിന്നും ശ്രീ പി.കെ.കുമാരനാചാരിയും പത്തനംതിട്ട മണ്ഡലത്തില്‍നിന്നും ശ്രീ കൊട്ടാരക്കര കെ. രാമച്യ്്രനുംകൊല്ലത്തുനിന്നും ശ്രീ ജി. നീലകണ്ഠനും നെയ്യാറ്റിന്‍കരയില്‍നിന്നും ശ്രീ കെ. രാമകൃഷ്ണനാചാരിയുമാണ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. എന്തടിസ്ഥാനത്തിലാണെങ്കിലും ആദ്യമായി ലഭിച്ച ഈ രാഷ്ര്രീയാംഗീകാരം ഒരു ചരിത്രമായി ഇന്നും അവശേഷിക്കുന്നു.


1948 ഓഗസ്റ്റ്‌ 9-ന്‌ തിരുവിതാംകൂര്‍ നിയമസഭയില്‍ആദ്യത്തെ ബഡ്ജറ്റ്‌ ര്രസംഗം നടത്തുന്നതിനിടയില്‍അതിപ്രഗത്ഭനും വിശ്വകര്‍മ്മസമുദായത്തില്‍നിന്നുമുള്ള ആദ്യ ബിരുദധാരിയുമായിരുന്ന ശ്രീ ജി. നീലകണ്ഠന്‍ നിയമസഭാമന്ദിരത്തില്‍വെച്ച്‌ ഹൃദയസ്തംഭനം മുലം നിര്യാതനായി. അദ്ദേഹത്തിന്റെ നിര്യാണംമൂലം ഒഴിവുവന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം ശ്രീ എസ്‌. ശിവരാമനാചാരിയെ മത്സരിപ്പിക്കുകയും അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കേരളപ്പിറവിക്കു ശേഷം കേരളത്തില്‍ മാറി മാറിഅധികാരത്തില്‍വന്ന മുന്നണികളോ പാര്‍ട്ടികളോവിശ്വകര്‍മ്മജര്‍ക്ക്‌ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഭരണരംഗത്തോ രാഷ്ട്രീയരംഗത്തോ അനുവദിക്കാന്‍ തയ്യാറായിട്ടില്ല. 1957 മുതലുള്ള കേരളത്തിന്റെ നിയമസഭാചരിത്രത്തില്‍ 1977-ല്‍ ശ്രീതെങ്ങമം ബാലകൃഷ്ണന്‍ സി.പി.ഐ. പ്രതിനിധിയായും 2004-ല്‍ ശ്രീറ്റി.യു. രാധാകൃഷ്ണന്‍കോണ്‍ഗ്രസ്‌ പ്രതിനിധിയായും നിയമസഭയിലെത്തിയതൊഴിച്ചാല്‍ ഹിന്ദുജനസംഖ്യയില്‍ 12% വരുന്നവിശ്വകര്‍മ്മസമുദായത്തില്‍നിന്ന്‌ ആരുംതന്നെ നിയമസഭയില്‍ എത്തിയിട്ടില്ല.

കേരളപ്പിറവിക്കു ശേഷവും മേല്‍വിവരിച്ച രണ്ടുവിശ്വകര്‍മ്മ സംഘടനകളുടെയും പേരില്‍ നേരിയമാറ്റം വന്നതൊഴിച്ചാല്‍ അടിസ്ഥാനപരമായി അവയുടെ പ്രാദേശിക സ്വഭാവത്തിനും സംഘടനാരീതികള്‍ക്കും കാലോചിതമായ പുരോഗതി ഉണ്ടായിട്ടില്ല.അഞ്ചിലൊന്നിന്റെ മാര്തം പ്രാതിനിധ്യമുള്ള വിശ്വ്്രഹ്മമഹാസഭയ്ക്ക്‌ അഖിലകേരളാടിസ്ഥാനത്തില്‍വളര്‍ന്നു വരുന്നതിനും സ്വാധീനമുറപ്പിക്കുന്നതിനുംനിശ്ചയമായും പരിമിതികളുണ്ടായിരുന്നു. ആരംഭകാലം തൊട്ടേ വിഭാഗീയതയുടെയും വേര്‍തിരിവിന്റെയും പഴിയും പേരുദോഷവും ഒളിഞ്ഞും തെളിഞ്ഞും

വിശ്വകര്‍മ്മമഹാസഭയ്ക്ക്‌ കേള്‍ക്കേണ്ടിവന്നതായിപഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌. സമുദായത്തില്‍ കാലങ്ങളായി നിലനിന്നിരുന്ന തീണ്ടലും തൊട്ടുകൂടായ്മകളും വിശ്വകര്‍മ്മജരില്‍ ഒരു വലിയ വിഭാഗത്തെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനും കാരണമായിട്ടുണ്ട്‌. ഈഒറ്റപ്പെടലിന്റെയും അവഗണനയുടെയും മൂര്‍ദ്ധന്യത്തില്‍ റിന്റെ പല ഭാഗങ്ങളിലും തൊഴിലിന്റെഅടിസ്ഥാനത്തില്‍ പ്രാദേശിക സ്വതന്ത്ര സംഘടനകള്‍ ഉണ്ടായതാണ്‌ ആദ്യന്തികഫലം.

1964 ല്‍ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. പ്രധാനമായും തിരുവല്ല, മുവാറ്റുപുഴ പ്രദേശങ്ങളിലുണ്ടായിരുന്ന വിശ്വകര്‍മ്മജര്‍ ചേര്‍ന്നു രൂപീകരിച്ചുപ്രവര്‍ത്തിച്ചുവന്ന കേരള വിശ്വകര്‍മ്മ ശില്പിസഭ,പഴയ കൊച്ചിസംസ്ഥാനത്തുണ്ടായിരുന്ന വിശ്വകര്‍മസേവാസംഘം, തൃശൂരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നകേരള വിശ്വകര്‍മ്മസഭ, കണ്ണൂര്‍ ക്രേ്ദ്രേ മാക്കിപ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അഖില കേരളവിശ്വകര്‍മ്മാളസംഘം, കാഞ്ഞങ്ങാട്‌ കേന്ന്രമായിട്ടുണ്ടായിരുന്ന വിശ്വ്രബാഹ്മണസംഘം, വടകരയില്‍പ്രവര്‍ത്തിച്ചിരുന്ന കര്‍മ്മാള പ്രതിനിധിസഭ എന്നീഏഴു പ്രധാന പ്രാദേശിക സംഘടനകളെ (്രാരംഭത്തില്‍ സംയോജിപ്പിച്ച്‌ രൂപീകരിച്ച സംഘടനയായിരൂന്ന കേരള വിശ്വകര്‍മ്മാള സംഘം. പിന്നീട്‌ മറ്റു ചിലപ്രദേശങ്ങളിലുണ്ടായിരുന്ന സ്വതന്ത്രയുണിറ്റുകളുംഇതില്‍ ലയിക്കുകയുണ്ടായി. ഈ സംഘടന രൂപീകരിക്കുന്നതിനു മുന്‍നിരയില്‍നിന്നു നേതൃത്വംനല്‍കിയ കേരളത്തിലെ ഏതാണ്ട്‌ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രശസ്തരും വിദ്യാസമ്പന്നരുമായനേതാക്കളെ തുടര്‍ന്നു വരുന്ന ഭാഗത്തു വായിക്കാം.ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ തെക്കേ അറ്റംമുതല്‍ വടക്കേ അറ്റംവരെയുള്ള പ്രദേശങ്ങിലെ വിശ്വകര്‍മ്മജരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്‌ സംഘടനയുടെ നേതൃത്വത്തിനു കഴിഞ്ഞു. എന്തായിരുന്നാലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകിടന്നിരുന്ന ഒരുവലിയ വിഭാഗം വിശ്വകര്‍മ്മസഹോദരങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളത്‌ ഈ സംഘടനാരൂപീകരണത്തിന്റെ ഗുണപരമായ നേട്ടമായികാണണം. തുടര്‍ന്നുള്ള നാളുകളില്‍ ഏകസംഘടനാരൂപീകരണത്തിനുള്ള പശ്ചാത്തലം ഒരുക്കുന്നതില്‍ഈ സംഘടനയും അതിന്റെ നേതാക്കളും മുന്‍പന്തിയില്‍ നിന്നുകൊണ്ട്‌ വഹിച്ച താല്പര്യവും പങ്കാളിത്തവും സ്മരണീയമാണ്‌.



മുകളില്‍ പറഞ്ഞ മുന്നു സംഘടനകളും സജീവമായി നിലനില്‍ക്കുമ്പോള്‍തന്നെ വിശ്വകര്‍മ്മജരില്‍ബഹുഭൂരിപക്ഷവും സംഘടനകള്‍ക്കു പുറത്തായിരുന്നു എന്നുള്ളത്‌ ഒരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. എങ്കില്‍പോലും ഏകസംഘടനയെന്ന ആശയവും ചിന്തയും ദീര്‍ഘവീക്ഷണവുമുള്ള ഏതൊരുവിശ്വകര്‍മ്മജന്റെയും സ്ഥായിയായ ഒരു വികാരംതന്നെയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ 1964 ഫ്ര്ബുവരിയില്‍ കോട്ടയത്തുവച്ച്‌ തമിഴ്‌ വിശ്വ്ര്രഹ്മസമാജത്തിന്റെയും മഹാസഭയുടെയും പ്രതിനിധികള്‍ ഏകസംഘടന സംബന്ധിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തുന്നത്‌. സംഘടനാപ്രതിനിധികളെ കൂടാതെ ശില്പരത്നാകര എന്‍ വേലു ആചാരി, തെങ്ങമം ബാലക്ൃഷ്ണന്‍, പി.കെ. കുമാരനാചാരി തുടങ്ങിയ നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ശ്രീ. ആര്‍. അയ്യാവു ആചാരിയെ (ചങ്ങനാശ്ശേരി) കണ്‍വീനറായി തെരഞ്ഞെടുത്തു പിരിഞ്ഞെങ്കിലും പിന്നീട്‌ എന്തുകൊണ്ടോ ഇതു സംബന്ധിച്ച ഒരു പ്രവര്‍ത്തനവും മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല. ഈ അനിശ്ചിതഘട്ടത്തിലാണ്‌ 1966ഫെബ്രുവരി 20 ന്‌ കേരള വിശ്വ്രരഹ്മസഭയും വിശ്വകര്‍മ്മാളസംഘവും യോഗം ചേര്‍ന്ന്‌ ശ്രീ കെ. അമ്പലവാണല്‍ ആചാരി ചെയര്‍മാനും ശ്രീ കെ. വാസുദേവന്‍ കണ്‍വീനറുമായി ഒരു നെഗോഷ്യയേറ്റിംഗ്‌ കമ്മറിയെ തെരഞ്ഞെടുത്തു മുന്നോട്ടുവന്നത്‌. അവര്‍ എ.കെ.വി.എം.എസ്‌. നേതാക്കളെ കണ്ട്‌ പ്രാരംഭചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ചര്‍ച്ചകളുടെ അടിസ്ഥാനത്തിലുള്ള ധാരണപ്രകാരം അഖിലകേരള വിശ്വകര്‍മ്മ മഹാസഭ, വിശ്വകര്‍മ്മാളസംഘം, കേരള വിശ്വബ്രഹ്മ മഹാസഭ എന്നിവയുടെ പ്രതിനിധികളുടെ ഒരുയോഗം 1966 ഏപ്രില്‍ മുന്നാം തീയതി ആലുവയില്‍കൂടി മൂന്നു സംഘടനകളുടെയും ഡയറക്ടര്‍ബോര്‍ഡില്‍നിന്നും പത്തു പേര്‍ വീതം ഉള്‍ക്കൊള്ളുന്ന തുല്യപ്രാതിനിധ്യമുള്ള 30 പേരടങ്ങുന്ന ഒരുഹൈലെവല്‍ കമ്മിറ്റിക്കു രൂപം നല്‍കി.അതില്‍നിന്നും മുന്നു സംഘടനകളുടെയും പ്രസിഡന്റുമാരായിരുന്ന ശ്രീ എം.എന്‍. കൃഷ്ണനാചാരി,ശ്രീ കീച്ചേരി എ. തങ്കപ്പനാചാരി, രീ റ്റി.പി. ഗോവിനടന്‍ (കണ്ണൂര്‍) എന്നിവരെ യഥാക്രമം പ്രസിഡന്റ്‌ , ജനറല്‍ സ്വെകരട്ടറി, ഖജാന്‍ജി എന്നീ സ്ഥാനങ്ങളിലേക്കുതെരഞ്ഞെടുത്തു. ഹൈലെവല്‍ കമ്മിറ്റിയില്‍നിന്നും12 പേരടങ്ങുന്നതും മുന്നു സംഘടനകള്‍ക്കും തുല്യപ്രാതിനിധ്യമുള്ളതുമായ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
അഖില കേരള വിശ്വകര്‍മ്മ മഹാസഭ
 
  1. ശ്രീ. എം.എന്‍. കൃഷ്ണനാചാരി, പന്തളം (പ്രസിഡന്റ്‌)
  2. ശ്രീ. യു.കെ. വാസുദേവനാചാരി, തിരുവനന്തപുരം
  3. ശ്രീ. പി. സരസപ്പന്‍, അഡ്വ. തിരുവനന്തപുരം
  4. ശ്രീ. സി.ജി. കൃഷ്ണനാചാരി, തിരുവനന്തപുരം
  5. ശ്രീ. എം.ജി.പി. ആചാരി, കുളനട, പത്തനംതിട്ട
  6. ശ്രീ. പി. രാമകൃഷ്ണനാചാരി, കുന്നത്തൂര്‍, പത്തനംതിട്ട
  7. ശ്രീ. എന്‍. വാസുആചാരി, കരുനാഗപ്പള്ളി
  8. ശ്രീ. ടി. ആര്‍. രാഘവന്‍, മാവേലിക്കര
  9. ശ്രീ. എന്‍.പി. രാഘവനാചാരി, കോട്ടയം
  10. ശ്രീ. എം. ച്രന്ദശേഖരന്‍, ചങ്ങനാശ്ശേരി

 

കേരള വിശ്വബ്രഹ്മ മഹാസഭ
 
  1. ശ്രീ. കീച്ചേരി എ. തങ്കപ്പനാചാരി, ചെങ്ങന്നൂര്‍ (ജനറല്‍ സെക്രട്ടറി)
  2. ശ്രീ. ഏ. നടരാജന്‍ (എം.എ.) ആലപ്പുഴ
  3. ശ്രീ. എസ്‌. കുമാരസ്വാമി, തിരുവനന്തപുരം
  4. ശ്രീ. കെ. അമ്പലവാണന്‍ ആചാരി, തിരുവനന്തപുരം
  5. ശ്രീ. പനയം പി. രാമസ്വാമി ആചാരി, കൊല്ലം
  6. ശ്രീ. കെ. രാജന്‍, കായംകുളം
  7. ശ്രീ. കെ. തങ്കപ്പന്‍ ആചാരി, കടമ്പനാട്‌
  8. ശ്രീ. കുളങ്ങര രാജന്‍, പെരുന്ന, ചങ്ങനാശ്ശേരി
  9. ശ്രീ. ആര്‍. അയ്യാവു ആചാരി, ചങ്ങനാശ്ശേരി.
  10. ശ്രീ. കെ. കൃഷ്ണന്‍ ആചാരി, തിരുവല്ല
 
കേരള വിശ്വകര്‍മ്മാളസംഘം
 
  1. ശ്രീ. റ്റി.പി. ഗോവിന്ദന്‍, കണ്ണൂര്‍ (ഖജാന്‍ജി)
  2. ശ്രീ. എം. കാര്‍ത്തികേയന്‍ ആചാരി, തിരുവനന്തപുരം
  3. ശ്രീ. കെ. വാസുദേവന്‍ (എം.എ.), തിരുവനന്തപൂരം
  4. ശ്രീ. എം. വേലപ്പന്‍ ആചാരി, തിരുവനന്തപുരം
  5. ശ്രീ. പി.കെ. കുമാരന്‍ ആചാരി, എന്‍ജിനീയര്‍,കോട്ടയം
  6. ശ്രീ. ഡി. കെ. കുമാരന്‍ ആചാരി, മുവാറ്റുപുഴ
  7. ശ്രീ. വിദ്വാന്‍ കെ. ശങ്കരന്‍, പള്ളുരുത്തി
  8. ശ്രീ. വി.എ. മാധവന്‍, തൃശ്ശൂര്‍
  9. ശ്രീ. സി.പി. കൃഷ്ണന്‍, തൃശ്ശൂര്‍
  10. ശ്രീ. റ്റി.ജി. പത്മനാഭനാചാരി, തിരുവല്ല
1966 ജൂലൈ 9-ലെ ഹൈലെവല്‍ കമ്മിറ്റി തീരുമാനപ്രകാരം 15-7-21966 ല്‍ മുന്നു ക്രേന്രസംഘടനകളുടെയും പ്രസിഡന്റുമാര്‍ ചേര്‍ന്ന്‌ സമുദായാംഗങ്ങള്‍ഏക സംഘടനയില്‍ അണിനിരക്കേണ്ടതിന്റെ ആവശൃകത ഈന്നിപ്പറഞ്ഞുകൊണ്ട്‌ ഒരു സംയുക്തപ്രസ്താവന പുറപ്പെടുവിച്ചു.
ഹൈലെവല്‍ കമ്മിറ്റിയുടെ പ്രഥമയോഗം 1-5-1966ല്‍ എറണാകുളത്തു കൂടി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഒദ്യോഗികമായി ചുമതല ഏറ്റിരുന്നു.അഡ്വ. പി. സരസപ്പന്‍ കണ്‍വീനറായി ബൈലോകമ്മിറ്റിയും രൂപീകരിച്ചു. ഹൈലെവല്‍ കമ്മിറ്റി (എച്ച്‌.എല്‍.സി.) യുടെ ഏക സംഘടനാരുപീകരണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍മുന്നേറുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവുംവിഷമകരവും സങ്കീര്‍ണ്ണവുമായ വിഷയങ്ങള്‍ സംഘടനയുടെ പേര്‌, നിയമാവലി, രജിസ്ട്രേഷന്‍ എന്നിവയായിരുന്നു. അംഗസംഘടനകളില്‍ രണ്ടെണ്ണത്തിന്റെയും രജിസ്ദ്രേഷന്‍ കമ്പനി നിയമമനുസരിച്ചായിരുന്നതിനാല്‍ സൊസ്ററ്റീസ്‌ ആക്ട്‌ അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്ന വിശ്വകര്‍മ്മാളസംഘത്തിന്റെ താല്പര്യം സംരക്ഷിക്കപ്പെടാന്‍ നിര്‍വ്വാഹമില്ലാതിരുന്ന സാഹചര്യത്തില്‍ പുതിയ ഏക സംഘടന രജിസ്ട്രേഷനുള്ള ചര്‍ച്ചുകള്‍ തുടരേണ്ടിവന്നു.എങ്കിലും ഭൂരിപക്ഷാഭിപ്രായപ്രകാരം കമ്പനി നിയമമുസരിച്ച്‌ രജിസ്‌ട്രേഷന്‍ നടത്തുന്നതിന്‌ തീരുമാനമെടുത്തു. എന്നാല്‍ അംഗസംഘടനകളില്‍ ഒന്നിനെമാതം നിലനിര്‍ത്തുകയും മറ്റുള്ളവയുടെപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍നിര്‍ത്തല്‍ചെയ്യപ്പെടേണ്ടിവരുന്ന സംഘടനകളുടെഅഭിമാനത്തിനു പോറലേല്‍ക്കുന്ന സ്ഥിതിവിശേഷംഒഴിവാക്കേണ്ടതുണ്ടായിരുന്നു. ഈ സങ്കീര്‍ണ്ണ സാഹചര്യം ഒഴിവാക്കാന്‍ പുതിയ രജിസ്ദ്രേഷന്റെ അടിസ്ഥാനത്തില്‍ പുതിയൊരു സംഘടനയ്ക്കു രൂപംകൊടുക്കകയായിരുന്നു.
1864 ജൂലൈ 24-ന്‌ അഡ്വ. പി. സരസപ്പന്‍ തയ്യാറാക്കി 1110 ക്കു സമര്‍പ്പിച്ചു. നിയമാവലി മുന്നുസംഘടനകളുടെയും കീട്ഘടകങ്ങളുടെയും അഭിപ്രായത്തിനും അംഗീകാരത്തിനുമായി സര്‍ക്കുലേറ്റ്‌ചെയ്തു. നിയമാവലി കീഴ്ഘടകങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയുംചെയ്തു. അതുപോലെതന്നെ “വിശ്വകര്‍മ്മ സര്‍വ്വീസ്‌സൊസൈറ്റി” എന്ന പേര്‍ ഭൂരിപക്ഷത്തിനും സ്വീകാര്യമായതിനാല്‍ അതും അംഗീകരിക്കപ്പെട്ടു. ഏകസംഘടനാരൂപീകരണശ്രമങ്ങള്‍ തുടങ്ങിയിട്ട്‌ഏകദേശം രണ്ടു വര്‍ഷം പിന്നിട്ടിട്ടും പേരും നിയമാവലിയും അംഗീകരിച്ചതിനു ശേഷവും കമ്പനിനിയമത്തിന്റെ പിന്നാലെ പോയി രജിസ്ട്രേഷന്റെ കാര്യത്തില്‍ പുരോഗതിയോ തീരുമാനമോ ഉണ്ടാക്കാന്‍ കഴിയാതെവന്നപ്പോള്‍ സമുദായാംഗങ്ങള്‍ പൊതുവെഅസ്വസ്ഥരായി. സ്വാഭാവികമാണെങ്കില്‍പോലും സമുന്നതരായ ചില നേതാക്കള്‍ക്കെങ്കിലും ആശങ്കയുണ്ടാക്കാതിരുന്നില്ല. കാരണം, ഏക സംഘടനയെന്നസ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അനുകൂലകാലാവസ്ഥയെ തുരങ്കംവയ്ക്കുന്നതിനുള്ള ഏതാനുംആളുകളുടെ മൌനം ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന്‌ 25-4-1968 ല്‍ കോട്ടയം കേരളഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച്‌ കൂടിയ HLC യോഗം സൊസൈറ്റീസ്‌ ആക്ട്‌ അനുസരിച്ച്‌ ഏകസംഘടന രജിസ്റ്റര്‍ചെയ്യുന്നതിന്‌ ആദ്യന്തികമായി തീരുമാനിച്ചു.അതിന്‍പ്രകാരം HLC യിലെ 30 അംഗങ്ങളും ഒപ്പിട്ടബൈലോ രജിസ്ട്രേഷനുവേണ്ട്‌ 22-8-1968 ല്‍ രജിസ്്രാര്‍ക്കു സമര്‍പ്പിക്കുകയും ഇരുപത്തിയാറാംതീയതി ട്രാവന്‍കൂര്‍ ചാരിറ്റബിള്‍ സൊസൈറ്റീസ്‌ രജിസ്‌ട്രേഷന്‍ ആക്ട്‌ XII ഓഫ്‌ 1955. S No. K-15 ഓഫ്‌1968 നമ്പരായി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുകയും ചെയ്തു. HLC തന്നെ വി.എസ്‌.എസ്‌. ന്റെ ആദ്യഡയറക്ടര്‍ബോര്‍ഡയി പ്രവര്‍ത്തിക്കുന്നതിനും തീരുമാനനായി.
എന്നാല്‍ എടുത്തുപറയത്തക്കതൊന്നുമില്ലാതെബാലിശമായ കാരണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌എ.കെ.വി. മഹാസഭയിലെ ചില സ്വാര്‍ത്ഥതാല്പര്യക്കാര്‍ ഹൈലെവല്‍ കമ്മിറ്റിയെയും മുഴുവന്‍ സമുദായാംഗങ്ങളെയും വഞ്ചിച്ചുകൊണ്ട്‌ ഏകസംഘടനയില്‍നിന്നും പിന്നോക്കം പോയത്‌ , എക്കാലത്തുംവിശ്വകര്‍മ്മസഹോദരങ്ങള്‍ ഒന്നിച്ചൊരു കുടക്കീഴില്‍അണിനിരന്ന്‌ സംഘടനാശക്തിയാകണമെന്ന്‌
സ്വപ്നം കണ്ടിരുന്ന സാധാരണ സമുദായാംഗങ്ങളുടെമനസ്സിനെ മുറിവേല്പിക്കുന്നതായിരുന്നു. സംഘടനകളെ ഒരിക്കലും യോജിക്കാന്‍ അനുവദിക്കുകയില്ലെന്ന്‌ ശപഥം ചെയ്തുകൊണ്ട്‌ നേതാക്കള്‍ ചമയുന്നവിഘടനവാദികളുടെ വികൃതമനസ്സാണ്‌ ഇന്നീ സമുദായം അനുഭവിക്കുന്ന എല്ലാ ദുരന്തങ്ങള്‍ക്കും കാരണം.
ഏക സംഘടന രജിസ്ട്രേഷനുശേഷം അതിന്റെഭരണഘടനയുടെ അടിസ്ഥാനത്തില്‍ യൂണിയനുകളുംശാഖകളും കഴിയുന്നതും വേഗം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ര്രമങ്ങള്‍ ആരംഭിച്ചു. ഘടക സംഘടനകളുടെ പാറശാല മുതല്‍ കാസര്‍ഗോഡുവരെയുള്ളകീഴ്ഘടകങ്ങളെ സംഘടനയുടെ കൊടിക്കീഴില്‍അണിനിരത്തുന്നതിനുള്ള തീര്വ്രശമങ്ങള്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ്‌ ഏറ്റെടുത്തുകൊണ്ടിരിക്കുന്നത്‌. അതോടൊപ്പം സംഘടനാസംവിധാനങ്ങള്‍ഇല്ലാത്ത പ്രദേശങ്ങളില്‍ പുതിയ ശാഖകള്‍ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങളും ഫലം കണ്ടു. വിവിധതലങ്ങളില്‍ നടന്ന കൂട്ടായ പ്രവര്‍ത്തനങ്ങള്‍ മൂലംകുറഞ്ഞ നാളുകള്‍കൊണ്ട്‌ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ്‌ വി.എസ്‌.എസിന്‌ കൈവന്നത്‌.
വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റിയുടെപ്രവര്‍ത്തനങ്ങള്‍ മലബാര്‍ മേഖലയില്‍ സജ്ജീവമാക്കുന്നതിന്‌ പ്രത്യേക ഈന്നല്‍ നല്‍കുകയുണ്ടായി.മലബാര്‍ പര്യടനത്തിന്‌ ശ്രീ റ്റി.പി. ഗോവിന്ദന്‍മാസ്റ്റര്‍ക്കൊപ്പം നേതാക്കളായ എം.എന്‍. കൃഷ്ണാചാരി.കെ. വാസുദേവന്‍, പി.കെ. കുമാരനാചാരി, സി.പി.കൃഷ്ണന്‍, വി.എ. മാധവന്‍ എന്നിവരുടെ സേവനവും എടുത്തുപറയേണ്ടതാണ്‌.
 
26-8-1968 ല്‍ ഔദ്യോഗികമായി നിലവില്‍ വന്ന വി.എസ്‌ എസ്‌ എന്ന ഏകസംഘടനയുടെതുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെവിലയിരുത്തല്‍കൂടിയായിരുന്നു പ്രഥമ സംസ്ഥാനസമ്മേളനം. സംഘാടനത്തിന്റെ കാരൃത്തില്‍ അതിഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടമായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷം. പൊതുവെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളെ കൂട്ടിയിണക്കുന്ന തരത്തില്‍ ശാഖകളും താലൂക്ക്‌ യൂണിയനുകളും ജില്ലാകമ്മിറ്റികളും സംഘടിപ്പിക്കുന്നതിനു കഴിഞ്ഞിരുന്നു.കഴിവുറ്റ അനേകം പ്രവര്‍ത്തകര്‍ ഓരോ ഘടകത്തിന്റെയും ഭരണരംഗത്ത്‌ ഉയര്‍ന്നുവന്നതുമൂലം രണ്ടു വര്‍ഷംകൊണ്ട്‌ പ്രതീക്ഷയ്ക്കും അപ്പുറമുള്ള വളര്‍ച്ചയാണ്‌ വി.എസ്‌.എസ്സിന്‌ നേടിയെടുക്കാന്‍ കഴിഞ്ഞത്‌. രണ്ടു ദിവസത്തെ വിവിധ പരിപാടികളില്‍കാണാന്‍ കഴിഞ്ഞ അസാധാരണമായ ജനപങ്കാളിത്തം വ്ൃക്തമായ സൂചനയായിരുന്നു. 1971 ജനുവരി30, 31 തീയതികളില്‍ ചങ്ങനാശ്ശേരി മതുമൂലസ്‌കൂള്‍ഗ്രനണ്ടില്‍ അതിമനോഹരമായി കെട്ടിയലങ്കരിച്ചു തയ്യാറാക്കിയ വിശ്വകര്‍മ്മനഗറില്‍വച്ചായിരുന്നുആഘോഷപരിപാടികള്‍.
30-ന്‌ രാവിലെ പത്തുമണിക്ക്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേട്ട്‌ ആയിരുന്ന ശ്രീ എം. ഗോപാലന്‍ അവര്‍കള്‍ പതാകയുയര്‍ത്തി സമ്മേളനം സമാരംഭിച്ചു. കേരളത്തിലെ പ്രസിദ്ധമായശിലപകലാശാസ്ത്രജ്ഞന്മാരെപങ്കെടുപ്പിച്ചുകൊണ്ടുള്ള ശില്പശാസ്ത്രസമ്മേളനംഈ വാര്‍ഷിക സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു. സര്‍വ്ൃശീ എന്‍. കേശവാചാരി (പയുന്നൂര്‍), ഒ.വി. ആചാരി (ഒ.വി. ആര്‍ട്സ്‌, തിരുവനന്തപുരം), റ്റി.എം. നിലകണ്ഠപ്പണിക്കര്‍ (ചെങ്ങന്നൂര്‍), പി. നാരായണന്‍ ആചാരി (ഓമല്ലൂര്‍), വി.ആര്‍. ശങ്കരനാരായണന്‍ (തൃശൂര്‍), ടി.കെ. കിട്ടാചാരി (തൃര്പയാര്‍), എം.എസ്‌. പാച്ചനാചാരി (പേരൂര്‍), ഇ.എം. ശങ്കരന്‍കുട്ടിആചാരി (ഇലവള്ളിയില്‍), ടി.പി. രാഘവനാചാരി (പന്തളം), റ്റി.എന്‍. പത്മനാഭനാചാരി (ഇടവങ്കാട്‌) തുട്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ പ്രസിഡന്റ്‌ എം.എന്‍. കൃഷ്ണനാചാരിയുടെഅദ്ധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം നടന്നു.സമ്മേളനത്തില്‍വച്ച്‌ സി.ആര്‍ അയ്യാവാചാരി (ചങ്ങനാശ്ശേരി). പ്രസിഡന്റായും ശ്രീ കെ. വാസുദേവന്‍(എം.എ.) (തിരുവനന്തപുരം) ജനറല്‍ സ്വെക്രട്ടറിയായും പുതിയ ഭരണസമിതിയെ
മുപ്പത്തൊന്നാം തീയതി രാവിലെ ഒന്‍പതു മുതല്‍ VSSYF പ്രസിഡന്റ്‌ ശ്രീ പി. ശിവശങ്കരന്‍ B. Sc (Egg)അവര്‍കളുടെ അദ്ധ്യക്ഷതയില്‍ യുവജനസമ്മേളനംനടന്നു. ശ്രീ പി.എം നടേശനായിരുന്നു ഉദ്ഘാടകന്‍.ട/ട കെ.എസ്‌. പരമേശ്വരന്‍, കെ.വി. കുട്ടമണി, എം.എന്‍. ഫല്‍ഗുനന്‍, എം.എന്‍. കുമാരന്‍, വി.എസ്‌.ശ്രീനിവാസന്‍, എ.പി. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീ റ്റി.ജെ. രാജന്‍ സ്വാഗതവും ശ്രീ പി.പി. ജനാര്‍ദ്ദനന്‍ കൃതജ്ഞതയും പറഞ്ഞു.
വൈകിട്ട്‌ ഏഴുമണിക്കു ചേര്‍ന്ന പൊതുസമ്മേളനം ഹരിജന വകുപ്പു മന്ത്രി  ശ്രീ പി.കെ. രാഘവന്‍ഉദ്ഘാടനം ചെയ്തു. ശ്രീ കെ. കരുണാകരന്‍ എം.എല്‍.എ., അഡ്വ. എ.എന്‍. കുട്ടന്‍, അഡ്വ. പി.ആര്‍.
രാജഗോപാല്‍, എസ്‌. കന്ദസ്വാമി (തമിഴിനാട്‌ വിശ്വകര്‍മ്മസംഘം) കെ. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍. അയ്യാവാചാരി സ്വാഗതവും സി.പി.കൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.
 
 
1936 മുതല്‍ 57 വരെയുള്ള കാലഘട്ടത്തില്‍സര്‍ക്കാര്‍ നിയമനങ്ങളില്‍ ആറു ശതമാനം സംവരണാനുകുല്യം വിശ്വകര്‍മ്മസമുദായത്തിന്‌ അനുവദിച്ചിരുന്നു. എന്നാല്‍ 1957 ല്‍ അധികാരത്തില്‍ വന്ന ഇ.എം.എസ്‌. സര്‍ക്കാര്‍ അവതരിപ്പിച്ച ഭരണപരിഷ്കാരതീരുമാന്ര്പകാരം ഈ സംവരണം അപ്പാടെ നഷ്ടപ്പെടുകയും വിശ്വകര്‍മ്മസമുദായത്തെ മറ്റ്‌ 74 പിന്നോക്കസമുദായങ്ങളുടെ പട്ടികയില്‍ ചേര്‍ത്ത്‌ എല്ലാവര്‍ക്കുംകൂടി പത്തു ശതമാനം സംവരണം നല്‍കുകയാണുണ്ടായത്‌. എന്നാല്‍ ഈഴവര്‍ക്കും, ന്യൂനപക്ഷപട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണം അതേപടി നിലനിര്‍ത്തുകയും ചെയ്തു.പിന്നീടു നടന്ന സര്‍ക്കാര്‍ നിയമനങ്ങളില്‍ വിശ്വകര്‍മ്മസമുദായത്തിന്‌ നാമമാത്രമായ പ്രാതിനിധ്യമാണ്‌ ലഭിച്ചിട്ടുള്ളത്‌. ആയതിനാല്‍ ജനസംഖ്യാനുപാതികമായിവിശ്വകര്‍മ്മസമുദായത്തിന്‌ പ്രത്യേക സംവരണംഅനുവദിക്കണമെന്ന്‌ പലവിധത്തിലുള്ള നിവേദനത്തിലൂടെയും മറ്റും സര്‍ക്കാരിനോടാവശ്യപ്പെട്ടുവന്നു.
ഈ സാഹചര്യത്തിലാണ്‌ പിന്നോക്കസമുദായസംവരണത്തെക്കുറിച്ചന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ശ്രീ നെട്ടൂര്‍ പി. ദാമോദരന്‍ അദ്ധ്യക്ഷനായിഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്‌. മൂന്നു വര്‍ഷത്തിനു ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലുംഅന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസ്തുതറിപ്പോര്‍ട്ട പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ പൂഴ്ത്തിവയ്ക്കുയാണുണ്ടായത്‌. ഇതില്‍ പ്രതിഷേധിച്ച്‌ 1971ജൂലൈ 25 നു മുന്‍പ്‌ റിപ്പോര്‍ട്ട്‌ ്രസിദ്ധീകരിക്കാത്തപക്ഷം ജൂലൈ 28 ന്‌ സ്വെകട്ടേറിയറ്റ്‌ പടിക്കല്‍ 1001പേരുടെ സുചന നിരാഹാര നടത്തുവാനും അതിനുഫലമുണ്ടായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തിനും വി.എസ്‌.എസ്‌. ആഹ്വാനംചെയ്തു.
ആയതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ഇരുപത്തിയെട്ടാംതീയതി വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈച്ചുകൊണ്ട്‌ സ്രെകട്ടേറിയറ്റ്‌ നടയില്‍ നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. എന്തായാലും അന്നുച്ചയ്ക്ക്‌ 11മണിക്ക്‌ സംവരണ കമ്മീഷന്‍ റിപ്പോര്‍ട്ട നിയമസഭയില്‍ സമര്‍പ്പിച്ചു. ഈ സത്യധ്ഗഹപരിപാടി 1971ഡിസംബര്‍ നാലാം തീയതി ഇന്ത്യാ-പാക്കിസ്ഥാന്‍യുദ്ധം ആരംഭിച്ചതും തല്‍സംബന്ധമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും. അതേത്തുടര്‍ന്ന്‌ സത്യാഗ്രഹപരിപാടി പിന്‍വലിക്കുകയാണുണ്ടായത്‌.
 
1972 ഡിസംബര്‍ ഇരുപത്തിമുന്നാംതീയതി എറണാകുളം ടൌണ്‍ ഹാളില്‍വച്ച്‌ വി.എസ്‌.എസിന്റെരണ്ടാമതു സംസ്ഥാന സമ്മേളനം നടന്നു. സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുംപുതിയ ഭാരവാഹികളെ കണ്ടെത്തുകയും മാത്രമായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശം. പ്രസിഡന്റായി ശ്രീഎ. നടരാജന്‍ (ആലപ്പുഴ) അവര്‍കളെയും ജനറല്‍സ്വരട്ടറിയായി ശ്രീ കെ. വാസുദേവന്‍ അവര്‍കളെയും തെരഞ്ഞെടുത്തു. 5 പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും ശ്രീ പി. ശിവശങ്കരന്‍ അവര്‍കള്‍ ഒഴിവായതിനാല്‍ പകരം ശ്രീ വി.പി. ഭാസ്കര കര്‍മ്മയെതല്‍സ്ഥാനത്തേക്ക്‌ തെരഞ്ഞെയുത്തു.

ഈ സാഹചര്യത്തിലാണ്‌ പിന്നോക്കസമുദായസംവരണത്തെക്കുറിച്ചന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ശ്രീ നെട്ടൂര്‍ പി. ദാമോദരന്‍ അദ്ധ്യക്ഷനായിഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്‌. മൂന്നു വര്‍ഷത്തിനു ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലുംഅന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസ്തുതറിപ്പോര്‍ട്ട പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ പൂഴ്ത്തിവയ്ക്കുയാണുണ്ടായത്‌. ഇതില്‍ പ്രതിഷേധിച്ച്‌ 1971ജൂലൈ 25 നു മുന്‍പ്‌ റിപ്പോര്‍ട്ട്‌ ്രസിദ്ധീകരിക്കാത്തപക്ഷം ജൂലൈ 28 ന്‌ സ്വെകട്ടേറിയറ്റ്‌ പടിക്കല്‍ 1001പേരുടെ സുചന നിരാഹാര നടത്തുവാനും അതിനുഫലമുണ്ടായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തിനും വി.എസ്‌.എസ്‌. ആഹ്വാനംചെയ്തു.

ആയതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ഇരുപത്തിയെട്ടാംതീയതി വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈച്ചുകൊണ്ട്‌ സ്രെകട്ടേറിയറ്റ്‌ നടയില്‍ നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. എന്തായാലും അന്നുച്ചയ്ക്ക്‌ 11മണിക്ക്‌ സംവരണ കമ്മീഷന്‍ റിപ്പോര്‍ട്ട നിയമസഭയില്‍ സമര്‍പ്പിച്ചു. ഈ സത്യധ്ഗഹപരിപാടി 1971ഡിസംബര്‍ നാലാം തീയതി ഇന്ത്യാ-പാക്കിസ്ഥാന്‍യുദ്ധം ആരംഭിച്ചതും തല്‍സംബന്ധമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും. അതേത്തുടര്‍ന്ന്‌ സത്യാഗ്രഹപരിപാടി പിന്‍വലിക്കുകയാണുണ്ടായത്‌.
 
1972 ഡിസംബര്‍ ഇരുപത്തിമുന്നാംതീയതി എറണാകുളം ടൌണ്‍ ഹാളില്‍വച്ച്‌ വി.എസ്‌.എസിന്റെരണ്ടാമതു സംസ്ഥാന സമ്മേളനം നടന്നു. സംഘടനാപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയുംപുതിയ ഭാരവാഹികളെ കണ്ടെത്തുകയും മാത്രമായിരുന്നു സമ്മേളനത്തിന്റെ ഉദ്ദേശം. പ്രസിഡന്റായി ശ്രീഎ. നടരാജന്‍ (ആലപ്പുഴ) അവര്‍കളെയും ജനറല്‍സ്വരട്ടറിയായി ശ്രീ കെ. വാസുദേവന്‍ അവര്‍കളെയും തെരഞ്ഞെടുത്തു. 5 പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും ശ്രീ പി. ശിവശങ്കരന്‍ അവര്‍കള്‍ ഒഴിവായതിനാല്‍ പകരം ശ്രീ വി.പി. ഭാസ്കര കര്‍മ്മയെതല്‍സ്ഥാനത്തേക്ക്‌ തെരഞ്ഞെയുത്തു.

ഈ സാഹചര്യത്തിലാണ്‌ പിന്നോക്കസമുദായസംവരണത്തെക്കുറിച്ചന്വേഷിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ശ്രീ നെട്ടൂര്‍ പി. ദാമോദരന്‍ അദ്ധ്യക്ഷനായിഒരു കമ്മീഷന്‍ നിയോഗിക്കപ്പെട്ടത്‌. മൂന്നു വര്‍ഷത്തിനു ശേഷം കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചെങ്കിലുംഅന്നത്തെ അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസ്തുതറിപ്പോര്‍ട്ട പ്രസിദ്ധീകരിക്കാന്‍ കൂട്ടാക്കാതെ പൂഴ്ത്തിവയ്ക്കുയാണുണ്ടായത്‌. ഇതില്‍ പ്രതിഷേധിച്ച്‌ 1971ജൂലൈ 25 നു മുന്‍പ്‌ റിപ്പോര്‍ട്ട്‌ ്രസിദ്ധീകരിക്കാത്തപക്ഷം ജൂലൈ 28 ന്‌ സ്വെകട്ടേറിയറ്റ്‌ പടിക്കല്‍ 1001പേരുടെ സുചന നിരാഹാര നടത്തുവാനും അതിനുഫലമുണ്ടായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹത്തിനും വി.എസ്‌.എസ്‌. ആഹ്വാനംചെയ്തു.

ആയതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ ഇരുപത്തിയെട്ടാംതീയതി വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈച്ചുകൊണ്ട്‌ സ്രെകട്ടേറിയറ്റ്‌ നടയില്‍ നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. എന്തായാലും അന്നുച്ചയ്ക്ക്‌ 11മണിക്ക്‌ സംവരണ കമ്മീഷന്‍ റിപ്പോര്‍ട്ട നിയമസഭയില്‍ സമര്‍പ്പിച്ചു. ഈ സത്യധ്ഗഹപരിപാടി 1971ഡിസംബര്‍ നാലാം തീയതി ഇന്ത്യാ-പാക്കിസ്ഥാന്‍യുദ്ധം ആരംഭിച്ചതും തല്‍സംബന്ധമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും. അതേത്തുടര്‍ന്ന്‌ സത്യാഗ്രഹപരിപാടി പിന്‍വലിക്കുകയാണുണ്ടായത്‌.
യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത്‌ ഇതരസംസ്ഥാനങ്ങളിലും വിശ്വകര്‍മ്മജര്‍ക്ക്‌ സംഘടനകള്‍ഉണ്ടെന്നും അവയ്ക്കെല്ലാം അഖില ഭാരതീയ വിശ്വകര്‍മ്മ മഹാസഭ എന്ന പേരില്‍ ക്രേനദ്രനേതൃത്വമുണ്ടെന്നും 6 റിലെ വിശ്വകര്‍മ്മജര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തിത്തന്നത്‌. ശ്ര കെ. വാസുദേവന്‍ അവര്‍കളാണ്‌. അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്‌ കേരളസന്ദര്‍ശനത്തിനായി ൧8൧5 അഖിലേന്ത്യാനേതാക്കളായ ശ്രീ ഗോസ്വാമിദാസ്‌ (സ്രെകട്ടറി ജനറല്‍, കല്‍ക്കട്ട) നളപതി സൂര്യപ്രതാശ്‌ റാവു, രത്തയ്യാ, ആ്ന്ധഎന്നിവര്‍ 1973 മെയ്‌ 29-0൦ തീയതി തിരുവനന്തപുരത്തെത്തുന്നത്‌. തലസ്ഥാനനഗരിയില്‍വച്ച്‌ വമ്പിച്ചസ്വീകരണമാണ്‌ അവര്‍ക്കു നല്‍കിയത്‌. വി.എസ്‌.എസ്‌.നെ അഖിലേന്ത്യാ സംഘടനയുമായി യോജിപ്പിക്കുന്നതിന്‌ കളമൊരുക്കിയതും ഈ സ്വീകരണസംറംഭമായിരുന്നു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളായി ഏകദേശം 200 കേന്ദ്രങ്ങളില്‍ സ്വീകരണസമ്മേളനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞത്‌ പ്രവര്‍ത്തകരുടെ ആവേശത്തിന്‌ ഉത്തമദൃഷ്ടാന്തമായിരുന്നു.
 
1974 ഓഗസ്റ്റ്‌ 31, സെപ്റ്റംബര്‍ 1 തീയതികളില്‍കൊല്ലം ബേസിക്‌ ട്രെയിനിംഗ്‌ സ്‌കൂളില്‍വച്ച്‌ വി.എസ്‌എസ്‌. ന്റെ മൂന്നാം സംസ്ഥാനസമ്മേളനം ആഘോഷപൂര്‍വ്വം നടത്തി. അഖില ഭാരതീയ വിശ്വകര്‍മ്മമഹാസഭയുടെ ഹൈക്കമാന്‍ഡ്‌ സമ്മേളനവും ഇതോടൊപ്പം നടന്നുവെന്നുള്ളത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. 31-ന്‌ വൈകുന്നേരം 3 മണിക്ക്‌ പ്രസിഡന്റ്‌ ശ്രീഎ. നടരാജന്‍ (എം.എ.)യുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ ജനറല്‍ സ്വരെരകട്ടറി ശ്രീ കെ. വാസുദേവന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ബൈലോയ്ക്ക്‌ ആവശ്യമായ ചില ഭേദഗതികള്‍ ശ്രീ എം.വി. ദാമോദരന്‍ അവതരിപ്പിക്കുകയുംചര്‍ച്ചകള്‍ക്കു ശേഷം അംഗീകരിക്കുകയും ചെയ്തു.സമ്മേളനത്തില്‍വച്ച്‌ പുതിയ പ്രസിഡന്റായി ശ്രീ പി.പരമേശ്വരനെയും (കൊട്ടാരക്കര), ജനറല്‍ സ്വെക്രട്ടറിയായി ശ്രീ എം.വി. ദാമോദരനെയും (കലഞ്ഞൂര്‍),വൈസ്‌, പ്രസിഡന്റായി ശ്രീ എം.എസ്‌. ശങ്കരനാചാരിയെയും തെരഞ്ഞെടുത്തു. യുത്ത്‌ ഫെഡറേഷന്‍ഭാരവാഹികളായി ശ്രീ കെ.എസ്‌. പരമേശ്വരന്‍ ((പസിഡന്റ്‌ ), ര്രീ. വി. പി. ഭാസ്കരകര്‍മ്മ (ജനറല്‍ സെക്രട്ടറി ), മഹിളാസംഘം പ്രസിഡന്റായി ശ്രിമതിരാധാ അയ്യപ്പനെയും, ജനറല്‍ സ്വെകരട്ടറിയായിശ്രീമതി കെ. ആര്‍. മാലതിയെയും തെരഞ്ഞെടുത്തു.ഈ സമ്മേളനത്തോടെ വി.എസ്‌.എസ്‌. കേരളത്തിലെശ്രദ്ധിക്കപ്പെടേണ്ട ഒരു സംഘടനയായി മാറിയെന്നുള്ളത്‌ നിസ്തര്‍ക്കമാണ്‌.
1976 മാര്‍ച്ച്‌ 6, 7, തീയതികളില്‍ കോട്ടയം എ.വി.ജോര്‍ജ്‌ ഹാളില്‍വച്ച്‌ സംഘടനയുടെ നാലാംസംസ്ഥാനസമ്മേളനം നടന്നു. പുതിയ പ്രസിഡന്റായിഅഡ്വ. സി.എസ്‌. കുമാരസ്വാമിയെ തെരഞ്ഞെടുത്തു,ജനറല്‍ സ്റെ ക്രട്ടറിയായി ശ്രീ എം.വി. ദാമോദരനെനിലനിര്‍ത്തിയും പുതിയ ഭരണസമിതി നിലവില്‍വന്നു. യുത്ത്‌ ഫെഡറേഷന്‍ പ്രസിഡന്റായി ശ്രീ ഒ,വി,ഗോപിയും ജനറനല്‍ സ്വെക്രട്ടറിയായി ശ്രീ വിശ്വകലതങ്കപ്പനും, മഹിളാസംഘം പ്രസിഡന്റായി ്രീമതിരാധാ അയ്യപ്പനും ജനറല്‍ സ്റെക്രട്ടറിയായി ശ്രീമതി കെ.പി. ഉമയമ്മയും തിരഞ്ഞെടുക്കപ്പെട്ടു.
1977 ഡിസംബര്‍ 10, 1 തീയതികളില്‍ വിവിധ പരിപാടികളോടെ തൃശൂര്‍ ടയണ്‍ഹാളില്‍വച്ചു നടന്നു. 12റാം തീയതി ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍ പ്രസിഡന്റ്‌ ശ്രീ സി.എസ്‌. കുമാരസ്വാമി അദ്ധ്യക്ഷനായിരുന്നു. ബഹു. ദേവസ്വംവകുപ്പുമന്ത്രി കെ.കെ. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ്‌ ജനറല്‍സ്വ്രട്ടി ശ്രീ എം.പി. വേലായുധന്‍ അവതരിപ്പിച്ചറിപ്പോട്ടും കണക്കും ചര്‍ച്ചകള്‍ക്കു ശേഷം അംഗീകരിച്ചു. അഡ്വ. സി.എസ്‌. കുമാരസ്വമിയെ വീണ്ടുംപ്രസിഡന്റായും ര്രീ കെ.ആര്‍ രാഘവനെ ജനറല്‍സ്ഥെ്രട്ടറിയായും തെരഞ്ഞെടുത്തു. യൂത്ത്‌ റെഡറേഷന്‍ പ്രസിഡന്റായി ശ്രീ. ആര്‍. അപ്പുവിനെയുംസ്വട്ടറിയായി ശ്രീ കെ.വി. സുകുമാരനെയും മറ്റുഭാരവാഹികളായി സര്‍വ്വ്രശീ വിശ്വകല തങ്കപ്പന്‍, പി.ജി. ചന്ദ്രശേഖരന്‍, കെ.ആര്‍. അജയകുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. ശ്രീമതി രാധാ അയ്യപ്പന്‍പ്രസിഡന്റായുള്ള മഹിളാസംഘം ഭരണസമിതിയെനിലനിര്‍ത്തി.

1979 മെയ്‌ 19, 20 തീയതികളില്‍ 7/5 ന്റെ ആറാംസംസ്ഥാന സമ്മേളനം കോഴിക്കോട്ടു നടന്നു. 19-ാ൦തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ പ്രസിഡന്റ്‌ ശ്രീസി.എസ്‌. കുമാരസ്വാമിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച പ്രതിനിധിസമ്മേളനം ൧ഥ്‌ള്‍ സെക്രട്ടറി ജനറല്‍ശ്രീ ഗോസ്വാമിദാസ്‌ ആണ്‌ ഉദ്ഘാടനം ചെയ്തത്‌.ഈ സമ്മേളനത്തില്‍വച്ച്‌ ശ്രീ കുമാരസ്വാമി പ്രസിഡന്റ്‌ സ്ഥാനം ഒഴിയുകയും ശ്രീ എം, ഗോപാലന്‍അവര്‍കളെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുംചെയ്തു. ശ്രീ കെ.ആര്‍ രാഘവന്‍ ജനറല്‍ സ്വ്രൈട്ടറിയായി തുടരാനും നിര്‍ദ്ദേശിച്ചു. മഹിളാസംഘത്തിന്റെയും യൂത്ത്‌ ഫെഡറേഷന്റെയും നിലവിലുള്ളഭരണസമിതി തുടരുന്നതിനു ധാരണയായി.

1981 ജൂണ്‍ 26, 27 തീയതികളില്‍ എറണാകുളം ടൌണ്‍ഹാളില്‍വച്ച്‌ “755 ന്റെ 7-ഠം സംസ്ഥാനസമ്മേളനം ആഘോഷപൂര്‍വ്വം കൊണ്ടാടി. വി.എസ്‌.എസ്‌.ന്റെ സംഘടനാചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍രേഖപ്പെടുത്തേണ്ട ഒരു സംഭവമായി ഈ സമ്മേളനത്തെ വിശേഷിപ്പിക്കാം. രണ്ടു ദിവസങ്ങളിലായി
നടന്ന സാംസ്‌കാരികസമ്മേളനം, തൊഴില്‍സമ്മേളനം, മഹിളാസമ്മേളനം, പൊതുസമ്മേളനം എന്നിവയില്‍ ദൃശ്യമായ വന്‍ജനപങ്കാളിത്തം അത്യപൂര്‍വൃമായിരുന്നു. 27-ന്‌ വൈകുന്നേരം പതിനായിരക്കണക്കിന്‌സമുദായാംഗങ്ങള്‍ പങ്കെടുത്ത വമ്പിച്ച പ്രകടനത്തിന്‌സര്‍വ്വരശീ ഗോസ്വാമിദാസ്‌, കെ. വാസുദേവന്‍, റ്റി.ഏകാംബരം, അണ്ണാസ്വാമി, എം. ഗോപാലന്‍, കെ.ആര്‍. രാഘവന്‍, (ശ്രീമതി രാധാ അയ്യപ്പന്‍,കൌണ്‍സില്‍ അംഗങ്ങള്‍ ബോര്‍ഡ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പിന്നീടു നടന്ന പൊതുസമ്മേളനം ക്രേര്ദ്ര ആഭ്യന്തരമ്രന്തി ശ്രീ ഗ്യാനിസെയില്‍സിംഗ്‌ (പിന്നീട്‌ രാഷ്ര്രപതിയായി) ഉദ്ഘാടനം ചെയ്തു. സര്‍വ്വ്രശീ കെ. കരുണാകരന്‍, സേവ്യര്‍അറയ്ക്കല്‍, ഗോസ്വാമിദാസ്‌, കെ. വാസുദേവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
26-ാം തീയതി വൈകുന്നേരം 6.30 ന്‌ പ്രസിഡന്റ്‌ശ്രീ എം. ഗോപാലന്റെ അദ്ധ്യക്ഷതയില്‍ കൂടിയസമ്മേളനം ശരീ കെ. വാസുദേവന്‍ ഉദ്ഘാടനംചെയ്തു. ജനറല്‍ സ്വകട്ടറി ശ്രീ കെ.ആര്‍. രാഘവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടും കണക്കും ചര്‍ച്ചചെയ്ത്‌ അംഗീകരിച്ചു. തുടര്‍ന്ന്‌ സര്‍വശ്രീ എം.ഗോപാലന്‍ പ്രസിഡന്റായും കെ.കെ. കേശവന്‍(കൊയിലാണ്ടി), പി.എ. കുട്ടപ്പനാചാരി (ചങ്ങനാശ്ശേരി, സി.എന്‍. പങ്ങോടന്‍ മാസ്റ്റര്‍ (തൃശൂര്‍) എന്നിവര്‍വൈസ്‌ പ്രസിഡന്റുമാരായും, ശ്രീ വി.എ. മാധവന്‍(തൃശൂര്‍) ഖജാന്‍ജിയായും ശ്രീ പി.പി. കൃഷ്ണന്‍ (പന്തളം) ജനറല്‍ സ്വെക്രട്ടറിയായും, ശ്രീ സി.വി. കുട്ടപ്പന്‍ മാസ്റ്റര്‍ (തൃശൂര്‍) സംഘടനാസ്വെകരട്ടറിയായുംശ്രീ വി.കെ. ശങ്കരന്‍ (പുതുപ്പണം) തൊഴില്‍കാര്യസ്ഥരട്ടറിയായും, ശ്രീ ഇറ്റി. മണി (്രങ്ങനാശ്ശേരി)ദേവസ്വം സ്വെക്രട്ടറിയുമായുള്ള എക്സിക്യൂട്ടീവ്‌ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. മഹാളാസംഘംപ്രസിഡന്റായി ശ്രീമതി യശോധര കേശവനെയും ജനറല്‍ സ്വ്കട്ടറിയായി ശ്രീമതി ടി.എന്‍. ചന്ദ്രമതിയെയും ഖജാന്‍ജിയായി ശ്രീമതി കെ.ആര്‍. രാജിയെയും തെരഞ്ഞെടുത്തു.
1984 ഏപ്രില്‍ 22-0൦ തീയതി എട്ടാമത്‌ സംസ്ഥാനസമ്മേളനം ചങ്ങനാശ്ശേരി എസ്‌.ബി. കോളജില്‍വച്ച്‌നടന്നു. സംഘടനാപരമായ പതിവ്‌ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കി. നിലവിലുള്ള ഭരണസമിതി വിശ്വാസവോട്ട്‌ നേടി അധികാരത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ട്‌ സമ്മേളനം പിരിഞ്ഞു.
1983 ഏപ്രില്‍ 23-ാം തീയതി കണ്ണൂര്‍ ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള “അജാനൂര്‍ പരശിവവിശ്വകര്‍മ്മക്ഷേത്രത്തില്‍’ നിന്നും പുറപ്പെട്ട്‌ തിരുവനന്തപുരത്തെത്തുന്നതിനിടയില്‍ വിവിധ താലൂക്കുകളിലെ 238 പ്രധാനക്രേന്ദരങ്ങളില്‍വച്ച്‌ 330 സ്വീകരണങ്ങള്‍ ജാഥയ്ക്കുലഭിച്ചു. കൂടാതെ മഹിളാസംഘത്തിന്റേതായി 27സ്വീകരണങ്ങളും യൂത്ത്‌ ഫെഡറേഷന്റേതായി 18സ്വീകരണങ്ങളും വിവിധ ക്രേനദ്രങ്ങളില്‍വച്ചുലഭിക്കുകയുണ്ടായി. മൂവായിരത്തില്‍പരം കി.മീറ്റര്‍സഞ്ചരിക്കുന്നതിനിടയില്‍ പതിനായിരക്കണക്കിന്‌സമുദായാംഗങ്ങളും അനുഭാവികളുമായ ആളുകളെനേരില്‍ കാണുന്നതിനും വിശ്വകര്‍മ്മസമുദായത്തിന്റെഉത്തമതാല്പര്യങ്ങള്‍ പ്രത്യേകമായും, പിന്നോക്കജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ പൊതുവെയുംനേടിയെടുക്കുന്നതിനുള്ള നയവും പരിപാടിയുംസ്വീകരിച്ചു മുന്നോട്ടു പോകുന്ന നിലപാട്‌ആവര്‍ത്തിച്ചു വിശദീകരിക്കുന്നതിനും കഴിഞ്ഞു.വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിയെ സംബന്ധിച്ചിട്രത്തോളം കേരളത്തിലുടനീളമുള്ള അംഗങ്ങളുടെവൈകാരികമായ ഐക്യം ഈട്ടിയുറപ്പിക്കുന്നതിനുംഅവരുടെ ആവശ്യങ്ങളും അവകാശങ്ങളും മറ്റു ജനവിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനും ഈ പ്രചരണജാഥയാക്ക്‌ കഴിഞ്ഞവെന്നുള്ളത്‌ എടുത്തുപറയേണ്ട വസ്തുതയാണ്‌. എന്നുമാത്രമല്ല, കഴിഞ്ഞ 15വര്‍ഷങ്ങള്‍കൊണ്ട്‌ സംഘടനാപരമായി വി.എസ്‌.എസ്‌. എത്രമാത്രം വളര്‍ന്നവെന്നു വിലയിരുത്തുന്നതിന്‌ഏറെ സാദ്ധ്യമായി.
വിഎസ്‌എസ്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ എം.ഗോപാലന്‍, ജനറല്‍ സ്വകകട്ടറി ശ്രീ പി.പി. കൃഷ്ണന്‍,ശ്രീ എം.വി. വേലായുധന്‍ (അാഥാക്യാപ്റ്റന്‍), ശ്രീആര്‍. അപ്പു (വൈസ്‌ ക്യാപ്റ്റന്‍) എന്നിവര്‍ ജാഥയ്ക്ക്‌നേതൃത്വം നല്‍കി. മെയ്‌ ആറാംതീയതി തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍, മണ്ഡല്‍ കമ്മീഷന്‍ഠിപ്പോര്‍ട്ട്‌ നടപ്പാക്കിക്കിട്ടുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിനോട്‌ ശുപാര്‍ശ ചെയ്യണമെന്നും ആര്‍ട്ടിസാന്‍സ്‌ ഡവലപ്മെന്റ്‌ കോര്‍പറേഷന്‍ പുനഃസംഘടിപ്പിച്ച്‌ നടപ്ലില്‍വരുത്തണമെന്നും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും സമര്‍പ്പിച്ചു.
1983 ഏപ്രില്‍ 23-ാം തീയതി കണ്ണൂര്‍ ജില്ലയിലെ കാഞ്ഞങ്ങാട്ടുള്ള “അജാനൂര്‍ പരശിവവിശ്വകര്‍മ്മക്ഷേത്രത്തില്‍’ നിന്നും പുറപ്പെട്ട്‌ തിരുവനന്തപുരത്തെത്തുന്നതിനിടയില്‍ വിവിധ താലൂക്കുകളിലെ 238 പ്രധാനക്രേന്ദരങ്ങളില്‍വച്ച്‌ 330 സ്വീകരണങ്ങള്‍ ജാഥയ്ക്കുലഭിച്ചു. കൂടാതെ മഹിളാസംഘത്തിന്റേതായി 27സ്വീകരണങ്ങളും യൂത്ത്‌ ഫെഡറേഷന്റേതായി 18സ്വീകരണങ്ങളും വിവിധ ക്രേനദ്രങ്ങളില്‍വച്ചുലഭിക്കുകയുണ്ടായി. മൂവായിരത്തില്‍പരം കി.മീറ്റര്‍സഞ്ചരിക്കുന്നതിനിടയില്‍ പതിനായിരക്കണക്കിന്‌സമുദായാംഗങ്ങളും അനുഭാവികളുമായ ആളുകളെനേരില്‍ കാണുന്നതിനും വിശ്വകര്‍മ്മസമുദായത്തിന്റെഉത്തമതാല്പര്യങ്ങള്‍ പ്രത്യേകമായും, പിന്നോക്കജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ പൊതുവെയുംനേടിയെടുക്കുന്നതിനുള്ള നയവും പരിപാടിയുംസ്വീകരിച്ചു മുന്നോട്ടു പോകുന്ന നിലപാട്‌ആവര്‍ത്തിച്ചു വിശദീകരിക്കുന്നതിനും കഴിഞ്ഞു.വിശ്വകര്‍മ്മ സര്‍വീസ്‌ സൊസൈറ്റിയെ സംബന്ധിച്ചിട്രത്തോളം കേരളത്തിലുടനീളമുള്ള അംഗങ്ങളുടെവൈകാരികമായ ഐക്യം ഈട്ടിയുറപ്പിക്കുന്നതിനുംഅവരുടെ ആവശ്യങ്ങളും അവകാശങ്ങളും മറ്റു ജനവിഭാഗങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനും ഈ പ്രചരണജാഥയാക്ക്‌ കഴിഞ്ഞവെന്നുള്ളത്‌ എടുത്തുപറയേണ്ട വസ്തുതയാണ്‌. എന്നുമാത്രമല്ല, കഴിഞ്ഞ 15വര്‍ഷങ്ങള്‍കൊണ്ട്‌ സംഘടനാപരമായി വി.എസ്‌.എസ്‌. എത്രമാത്രം വളര്‍ന്നവെന്നു വിലയിരുത്തുന്നതിന്‌ഏറെ സാദ്ധ്യമായി.
വിഎസ്‌എസ്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ എം.ഗോപാലന്‍, ജനറല്‍ സ്വകകട്ടറി ശ്രീ പി.പി. കൃഷ്ണന്‍,ശ്രീ എം.വി. വേലായുധന്‍ (അാഥാക്യാപ്റ്റന്‍), ശ്രീആര്‍. അപ്പു (വൈസ്‌ ക്യാപ്റ്റന്‍) എന്നിവര്‍ ജാഥയ്ക്ക്‌നേതൃത്വം നല്‍കി. മെയ്‌ ആറാംതീയതി തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങള്‍, മണ്ഡല്‍ കമ്മീഷന്‍ഠിപ്പോര്‍ട്ട്‌ നടപ്പാക്കിക്കിട്ടുന്നതിന്‌ കേന്ദ്രഗവണ്‍മെന്റിനോട്‌ ശുപാര്‍ശ ചെയ്യണമെന്നും ആര്‍ട്ടിസാന്‍സ്‌ ഡവലപ്മെന്റ്‌ കോര്‍പറേഷന്‍ പുനഃസംഘടിപ്പിച്ച്‌ നടപ്ലില്‍വരുത്തണമെന്നും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടുകൊണ്ടുള്ള മെമ്മോറാണ്ടം മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും സമര്‍പ്പിച്ചു.
1986 മെയ്‌ 11, 12 തീയതികളില്‍ നടത്തുന്നതിനാണ്‌ തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടക്കുകയുണ്ടായില്ല. പിന്നീട്‌ 25, 26, 27തീയതികളില്‍ നടത്തുന്നതിനേ സാധിച്ചുള്ളു. സംഘാടനത്തിന്റെയും പ്രചാരണത്തിന്റെയും ര്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ അദ്ധാനത്തിന്റെയും പ്രത്യക്ഷതെളിവായിരുന്നു ഈ ദിവസങ്ങളില്‍ ദൃശ്യമായവമ്പിച്ച ജനപങ്കാളിത്തം. പ്രതിനിധികളെ മാത്രമല്ലതൃശൂര്‍ നിവാസികളെയും ഇതര സാമുദായികരാഷ്ര്രീയപ്രസ്ഥാനങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍അമ്പരപ്പിച്ച ഒന്നായിരുന്നു തൃശൂര്‍ സമ്മേളനം.

25-0൦ തീയതി ഉച്ചയ്ക്ക്‌ 1.30 ന്‌ മഹിളാസംഘംസംസ്ഥാന പ്രസിഡന്റ്‌ ശ്രീമതി യശോദ കേശവന്‍അധ്യക്ഷത വഹിച്ച മഹിളാസമ്മേളനം കേരള യൂണിവേഴ്‌സിറ്റി സീനിയര്‍ റിസര്‍ച്ച്‌ ഓഫീസര്‍ ശ്രീമതിസുമംഗല ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മഹിളാസംഘത്തിന്റെ പുതിയ ഭാരവാഹികളായി ശ്രീമതിലീലാ ബാലകൃഷ്ണന്‍ (പ്രസിഡന്റ്‌, കോട്ടയം),ശ്രീമതി എം. ശ്രീമതി അമ്മാള്‍ (ജനറല്‍ സ്വെട്ടറി,കോട്ടയം) എന്നിവരെ തെരഞ്ഞെടുത്തു.

വൈകുന്നേരം ഏഴുമണിക്ക്‌ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ എം. ഗോപാലന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ പൊതുസമ്മേളനം നടന്നു. സംസ്ഥാന മുഖ്യമന്തിയുടെ അഭാവത്തില്‍ 4൧൪ ദേശീയ പ്രസിഡന്റ്‌ഗോസ്വാമിദാസ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തു.വിവിധ സാമുദായിക രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിച്ചു.

26-ന്‌ രാവിലെ 10.30 ന്‌ യൂത്ത്‌ ഫെഡറേഷന്‍സമ്മേളനവും ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ തൊഴില്‍സമ്മേളനവും നടന്നു. യുത്ത്‌ ഫെഡറേന്‍ ഭാരവാഹികളായി ശ്രീ എം.എന്‍. കുമാരന്‍ (്രസിഡന്റ്‌. ), ശ്രീ എ.എസ്‌. മുരളീധരന്‍ എന്നിവരെ തെരഞ്ഞെടുത്തു.വൈകുന്നേരം അഞ്ചുമണിക്ക്‌ സംസ്ഥാന പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രസിനിധിസമ്മേഉനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ. വി.എ.മാധവന്‍ സ്വാഗതം ആശംസിച്ചു. മുന്‍കാലനേതാക്കള്‍ക്ക്‌ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട്‌ ശ്രീ കെ.വാസുദേവന്‍ വേദിയില്‍ ഉപവിഷ്ടരായിരുന്ന മുന്‍നേതാക്കളെ സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്ന്‌ ജനറല്‍ സ്വെകട്ടറി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ച്‌അംഗീകാരം നേടി. പിന്നീട്‌ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടികളാരംഭിച്ചുവെങ്കിലും പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരമുണ്ടാവുകയും എന്നാല്‍ തുടര്‍ന്നുണ്ടായ അനഭിലഷനീയയമായ ചില അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുനടപടികള്‍ പൂര്‍ത്തിയാക്കാതെപ്രതിനിധിസമ്മേളനം പിരിച്ചുവിടേണ്ടിവന്നത്‌ സംഘടനാചരിത്രത്തില്‍ ഒരു കളങ്കമായി അവശേഷിക്കുന്നു.

27-ന്‌ രാവിലെ 11 മണിക്ക്‌ ൧8ഗ്‌൧ ഹൈക്കമാര്‍ഡ്‌സമ്മേളനം പ്രസിഡന്റ്‌ ശ്രീ ഗോസ്വാമിദാസിന്റെഅദ്ധ്യക്ഷതയില്‍ നടന്നു. ൧8ഗള്‍ സ്െ്രട്ടറി ജനറല്‍ശ്രീ എ. ഏകാംബരം സ്വാഗതം പറഞ്ഞു. സര്‍വ്വശ്രീഎം. നീലകണ്ഠന്‍, എം. ഗോപാലന്‍. പി.എസ്‌. തങ്കപ്പന്‍, കെ. വാസുദേവന്‍, വിശ്വപ്രതാപ്‌ ഭാരതി, എന്നീസംസ്ഥാന നേതാക്കള്‍ സംസാരിച്ചു.

മാറ്റിവച്ച പ്രതിനിധിസമ്മേളനം 21-12-86 ല്‍തൃശൂര്‍വച്ചുതന്നെ വീണ്ടും ചേര്‍ന്നു. ശ്രീ കെ. വാസുദേവന്‍ അവതരിപ്പിച്ച ഓദ്യോഗിക ചാനല്‍ വിശദമായചര്‍ച്ചകള്‍ക്കു ശേഷം ഏകകണ്ഠമായി അംഗീകരിച്ചു.സര്‍വ്വശ്രീ വി.എ. മാധവന്‍ (പ്രസിഡന്റ്‌ ), സി.വി. കുട്ടപ്പന്‍ മാസ്റ്റര്‍, കെ.കെ. കേശവന്‍, കെ. ശിവശങ്കരന്‍ആചാരി (വൈസ്‌, പ്രസിന്റുമാര്‍), അഡ്വ. സി.എസ്‌.കുമാരസ്വാമി (ജനറല്‍ സ്വെകട്ടറി), ശ്രീ കെ. വി. രവി(ഓര്‍. സ്രെകട്ടറി), ശ്രീ പി.സി. നടേശന്‍ (ദേവസ്വംസ്വക്രട്ടറി), ശ്രീ വി.കെ. ശങ്കരന്‍ (തൊഴില്‍ സ്വെകരട്ടറി), ശ്രീ കെ. ആര്‍. രാഘവന്‍ (ഖജാന്‍ജി), ശ്രീ ഇറ്റി.മണി (ഓഫീസ്‌ സ്വരെകട്ടറി) എന്നിവര്‍ ഉള്‍പ്പെട്ടഎക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയെ തെരഞ്ഞെടുത്തു.അധികം താമസിയാതെ ശ്രീ വി.എസ്‌. കുമാരസ്വാമിആരോഗ്യപരമായ കാരണങ്ങളാല്‍ അവധിയില്‍പ്രവേശിച്ചതിനെത്തുടര്‍ന്ന്‌ ശ്രീ കെ. ശിവശങ്കരനാചാരിയെ ആക്ടിംഗ്‌ ജനറല്‍ സ്വെകട്ടറിയായി നിയോഗിച്ചു.
1976 ഏപ്രില്‍ 18-ാംതീയതി കോട്ടയത്തുവച്ചു കൂടിയ വി.എസ്‌.എസ്‌. ബോര്‍ഡ്‌ യോഗം ഹെഡ്‌ഓഫീസ്‌ നിര്‍മ്മാണത്തിനായി ഒരു കമ്മിറ്റിക്കു രൂപംകൊടുത്തു. സര്‍വ്വശ്രീ എം.എന്‍ കൃഷ്ണനാചാരി(ചെയര്‍മാന്‍), സി.എസ്‌. കുമാരസ്വാമി, എം.വി. ദാമോദരന്‍, എം.എന്‍. ആചാരി, കെ. വാസുദ്വന്‍, കീച്ചേരിഎ. തങ്കപ്പനാചാരി, ഇ.എന്‍. കുഞ്ഞുകുഞ്ഞാചാരിഎന്നിവരടങ്ങുന്നതായിരുന്നു കമ്മിറ്റി. 1979 മെയ്‌ 11-0൦തീയതി ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌. ഹെഡോഫീസിന്‌ എതിര്‍വശം ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ആവണി ജംക്ഷനു സമീപം 10 സെന്റ്‌ സ്ഥലം വാങ്ങി.അതിനുശേഷം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ എം. ഗോപാലന്‍ ചെയര്‍മാനും ശ്രീ വി.എ. പഴനിയപ്പന്‍ ആചാരി സ്വെകട്ടറിയും ശ്രീ കെ. ശിവശങ്കരനാചാരിട്രഷററുമായി വി.എസ്‌.എസ്‌. മന്ദിര നിര്‍മ്മാണസമിതിഎന്ന പേരില്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. വസ്തുസമ്പാദിച്ച്‌ എട്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം23-10-1987 ല്‍ ചെയര്‍മാന്‍ ശ്രീ എം. ഗോപാലന്‍അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ണ്ണശുബഉമായ പൊതുസമ്മേളനത്തെത്തുടര്‍ന്ന്‌ ജനാവലിയുടെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ ഡിവൈ.എസ്‌.പി.ശ്രീ എ.കെ. ആചാരി സംസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. 5-3-89 ല്‍ മന്ദിരത്തിന്റെ നിര്‍മ്മാണജോലികള്‍ ആരംഭിച്ചു.



1992 മെയ്‌ 16, 17 തീയതികളില്‍ ചങ്ങനാശ്ശേരി പെരുന്നയില്‍വച്ചു നടന്ന വിപുലവും പ്രനഡഗംഭീരവുമായിരുന്ന സമ്മേളനത്തില്‍ ഉത്സവപ്രതീതി ഉളവാക്കിക്കൊണ്ട്‌ വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍നമ്മുടെ ചിരകാല സ്വപ്നവും അഭിലാഷവുമായിരുന്ന ആസ്ഥാനമന്ദിരത്തിന്റെ ഓപചാരിക ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ്‌ ശ്രീ വി.എ. മാധവന്‍  അവര്‍കള്‍ നിര്‍വൃഹിച്ചു.
16-ന്‌ ഉച്ചകഴിഞ്ഞ്‌ മുന്നുമണിക്ക്‌ ചങ്ങനാശ്ശേരി മുനിസിപ്പല്‍ മൈതാനിയില്‍നിന്നും ആരംഭിച്ച പ്രകടനത്തില്‍ പങ്കെടുക്കുന്നതിലേക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആയിരക്കണക്കിനു പ്രവര്‍ത്തകരും അംഗങ്ങളും ആവേശപൂര്‍വ്വംഎത്തിയിരുന്നു. പ്രകടനത്തിനു ശേഷം പ്രത്യേകംതയ്യാറാക്കിയ സമ്മേളനനഗറില്‍ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ വി.എ. മാധവന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം എസ്‌.എന്‍. (ട്രസ്റ്റ്‌സ്രെകട്ടറി (രീ എം.കെ. രാഘവന്‍ ഉദ്ഘാടനംചെയ്തു. ശ്രീ സി.എഫ്‌. തോമസ്‌ എം.എല്‍.എ. എന്‍.എസ്‌.എസ്‌. വൈസ്‌ പ്രസിഡന്റ്‌ ര്രീ എന്‍. ഭാസ്കരന്‍നായര്‍, ശ്രീ ഇബ്രാഹിംകുട്ടി മൌലവി, അഡ്വ. കെ.ച്രന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. ശ്രീഎ.കെ. ആചാരി സ്വാഗതവും ശ്രീ റ്റി.എ. ചെല്ലപ്പനാചാരി കൃതജ്ഞതയും പറഞ്ഞു,
17-5-92 ല്‍ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധിസമ്മേളനത്തില്‍വച്ച്‌ ശ്രീ എ.കെ.ആചാരി പ്രസിഡന്റും, ശ്രീ കെ. വാസുദേവന്‍ ജനറല്‍സ്വെകട്ടറിയും,ശ്രീ വി.എ. പഴനിയപ്പനാചാരിഖജാന്‍ജിയുമായുള്ള പുതിയ കണ്‍സിലിനെ തെരഞ്ഞെടുത്തു.
വിശ്വകര്‍മ്മ ഐക്യവേദി വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റി എന്ന ഏകസംഘടന നിലവില്‍വന്നതിനു ശേഷം ഏറെ താമസിയാതെ അതിലെ ഒരു പ്രമുഖ ഘടക സംഘടനയിലെ ഏതാനും പ്രവര്‍ത്തകര്‍ നിയമത്തിന്റെയുംസാങ്കേതികത്വത്തിന്റെയും പ്രാദേശികത്വത്തിന്റെയുംആചാരങ്ങളുടെയും പേരുപറഞ്ഞ്‌ അവരവരുടെ മാതൃസംഘടനയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചുകൊണ്ട്‌ വി.എസ്‌.എസ്‌.ല്‍നിന്നുംവിട്ടുപോയി.വിവിധ സംഘടനകളിലെ വളരെയധികം പ്രവര്‍ത്തകരുടെ വളരെക്കാലത്തെ അശ്രാന്തപരിശ്രമങ്ങള്‍ക്കുശേഷം അവയെല്ലാം ഫലപ്രാപ്തിയിലെത്തുമ്പോള്‍കുറെയാളുകള്‍ പിന്നോക്കം പോയത്‌ ആസുത്രിതമായ കാലുവാരല്‍തന്നെയായിരുന്നുവെന്നു പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ആസാഹചര്യത്തില്‍ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസ്റ്്റിഅതിന്റെ (്പഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. ആശയങ്ങളും അഭിപ്രായങ്ങളും ലക്ഷ്യവും ഏറെക്കുറെ ഒന്നുതന്നെയെങ്കിലും യോജിക്കില്ലെന്നും യോജിപ്പിക്കില്ലെന്നും ദ്ൃഡഃനിശ്ചയം ചെയ്തുകൊണ്ട്‌ വ്യത്യസ്ഥ സംഘടനകളായി പ്രവര്‍ത്തിക്കുന്ന നേതൃ ിന്റെ കീഴില്‍ അകപ്പെട്ടു വീര്‍പ്പുമുട്ടുന്ന സാധാരണക്കാരായ വിശ്വകര്‍മ്മജര്‍ക്കുവേണ്ടി ഒരു പൊതുവേദിയെന്ന ആശയത്തിന്റെഫലപ്രാപ്തിയാണ്‌ വിശ്വകര്‍മ്മ ഐക്യവേദി. ഒരുമഹായജഞത്തിന്റെ പരിണിതഫലമായി ശ്രീ. എ.കെ.ആചാരിയുടെ നേതൃത്വത്തില്‍ 21-10-90 ല്‍ പെരുന്നശങ്കരഭവനത്തില്‍ കുടിയ വിവിധ സംഘടനകളുടെപ്രതിനിധിയോഗത്തില്‍നിന്നും താഴെപ്പറയുന്നവരെഭാരവാഹികളായി തെരഞ്ഞെടുത്തു.
 
  1. ശ്രീ എ. കെ. ആചാരി (രക്ഷാധികാരി)
  2. അഡ്വ. കെ. ചന്ദ്രന്‍ (AKVMS സംസ്ഥാന പ്രസിഡന്റ്‌)
  3. ശ്രീ വി. എ. മാധവന്‍ (VSS സംസ്ഥാന പ്രസിഡന്റ്‌ & വൈസ്‌ പ്രസിഡന്റ്‌ )
  4. ശ്രീ എ. രാജന്‍ (വിശ്വ്രബാഹ്മണസമൂഹം സംസ്ഥാന പ്രസിഡന്റ്‌ & വൈസ്‌ പ്രസിഡന്റ്‌ )
  5. ശ്രീ എസ്‌. കൃഷ്ണനാചാരി (തമിഴ്‌ വിശ്വകര്‍മ്മ സമൂഹം പ്രസിഡന്റ്‌ & വൈസ്‌ പ്രസിഡന്റ്‌ )
  6. ശ്രീ റ്റി. എ. ചെല്ലപ്പനാചാരി (VSS ബോര്‍ഡ്‌ മെമ്പര്‍, ജനറല്‍ സെക്രട്ടറി)
  7. ശ്രീ എന്‍. പി. രാഘവനാചാരി (AKVM ഖജാന്‍ജി)
 
1993 മാര്‍ച്ച്‌ 31 ന്‌ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ വിശ്വകർമ്മജരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ സ്വെകട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ എ. കെ. ആചാരി ഉദ്ഘാടനം ചെയ്തു. ട/ടകെ. വാസുദേവന്‍, അഡ്വ. കെ. ച്ര്്രന്‍, എസ്‌.കൃഷ്ണന്‍ ആചാരി, റ്റി. കെ. രംഗസ്വാമി ആചാരി,ആര്‍. അപ്പു, കെ. ശിവശങ്കര്‍ ആചാരി എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധനചെയ്ത്‌ സംസാരിച്ചു.
ഐക്യവേദിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെഭാഗായി 1994 ഏപ്രില്‍ 30 ന്‌ എറണാകുളത്തുവച്ച്‌വിശ്വകര്‍മ്മ മഹാസംഗമം നടത്തുന്നതിന്‌ നേതൃത്വംതീരുമാനിച്ചു. മഹാസംഗമത്തിന്റെ പ്രചാരണാര്‍ത്ഥംമഞ്ചേശ്വരം മഥൂര്‍ ക്ഷേത്രസന്നിധിയില്‍നിന്നും വാഹന്ര്പചരണജാഥ തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തുകയുണ്ടായി. സര്‍വ്വൃരശീ എ. കെ.ആചാരി, കെ. വാസുദേവന്‍, റ്റി. എ. ചെല്ലപ്പനാചാരി, ആര്‍. അപ്പു, അഡ്വ. കെ. ചന്ദ്രന്‍, എ. കെ. ദാസപ്പന്‍, തങ്കപ്പനാചാരി, പുരുഷോത്തമന്‍, എസ്‌. കൃഷ്ണനാചാരി എന്നിവര്‍ ജാഥയ്ക്ക്‌ നേതൃത്വം നല്‍കി.

 

35 ലക്ഷത്തിലധികംവരുന്ന വിശ്വകര്‍മ്മജര്‍അസംഘടിതരും അവകാശബോധം ലവലേശംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമാണെന്നും ധരിച്ചവരായിട്ടുള്ള പുരോഗമനവാദികള്‍ നമുക്കെതിരേവിരല്‍ചൂണ്ടി 35 പേരെ ഒന്നിച്ചു നിരത്തിനിര്‍ത്താന്‍കഴിയുമോയെന്ന അവഹേളനപരമായ ചോദ്യം ഉന്നയിച്ചു. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട്‌ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 30-4-94 ല്‍ നടത്തിയ വിശ്വകര്‍മ്മ മഹാസംഗമം അക്ഷരാര്‍ത്ഥത്തില്‍ വിശ്വകര്‍മ്മസമൂഹത്തിന്റെ ചരിത്രത്തില്‍ ഒരു മഹാസംഭവമായിത്തീരുകയാണുണ്ടായത്‌. സങ്ങമാത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദീകരണത്തിന് സ്ഥലപരിമിതി അനുവദിക്കുന്നില്ല.
ഏപ്രില്‍ 30നു 3മണിക്ക് കലൂര്‍ മനപ്പാട്ടിപ്പറബില്‍ നിന്ന് പുറപ്പെട്ട വന്‍ പ്രകടനം 6 മണിക്ക് രാജേന്ദ്ര മൈതാനിയില്‍ എത്തി . ലക്ഷക്കണക്കിന്‌ സാമുദായിക അംഗങ്ങള്‍ ജാഥയില്‍ പങ്കെടുത്തു . എറണാകുളം നഗരം അന്നുവരെ കണ്ടിട്ടില്ലാത്തവിധം വിശ്വകര്‍മ്മജരെകൊണ്ട് നിറഞ്ഞു. സമുദായചരിത്രത്തില്‍ അവിസ്മരണീയം എന്നു തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട മഹാപ്രകടനമായിരുന്നു അത്‌. 7 മണിക്ക്‌അഡ്വ. കെ. ച്ര്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നപൊതുസമ്മേളനം മുഖ്യമന്ത്രി ശ്ര കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗം അംഗീകരിച്ച 15 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപ്രഖ്യാപനരേഖ വേദിയില്‍വച്ച്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു.
ഐക്യവേദിയുടെ തുടര്‍പ്രവര്‍ത്തനങ്ങളുടെഭാഗായി 1994 ഏപ്രില്‍ 30 ന്‌ എറണാകുളത്തുവച്ച്‌വിശ്വകര്‍മ്മ മഹാസംഗമം നടത്തുന്നതിന്‌ നേതൃത്വംതീരുമാനിച്ചു. മഹാസംഗമത്തിന്റെ പ്രചാരണാര്‍ത്ഥംമഞ്ചേശ്വരം മഥൂര്‍ ക്ഷേത്രസന്നിധിയില്‍നിന്നും വാഹന്ര്പചരണജാഥ തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എത്തുകയുണ്ടായി. സര്‍വ്വൃരശീ എ. കെ.ആചാരി, കെ. വാസുദേവന്‍, റ്റി. എ. ചെല്ലപ്പനാചാരി, ആര്‍. അപ്പു, അഡ്വ. കെ. ചന്ദ്രന്‍, എ. കെ. ദാസപ്പന്‍, തങ്കപ്പനാചാരി, പുരുഷോത്തമന്‍, എസ്‌. കൃഷ്ണനാചാരി എന്നിവര്‍ ജാഥയ്ക്ക്‌ നേതൃത്വം നല്‍കി.
35 ലക്ഷത്തിലധികംവരുന്ന വിശ്വകര്‍മ്മജര്‍അസംഘടിതരും അവകാശബോധം ലവലേശംപോലും തൊട്ടുതീണ്ടിയിട്ടില്ലാത്തവരുമാണെന്നും ധരിച്ചവരായിട്ടുള്ള പുരോഗമനവാദികള്‍ നമുക്കെതിരേവിരല്‍ചൂണ്ടി 35 പേരെ ഒന്നിച്ചു നിരത്തിനിര്‍ത്താന്‍കഴിയുമോയെന്ന അവഹേളനപരമായ ചോദ്യം ഉന്നയിച്ചു. ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട്‌ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 30-4-94 ല്‍ നടത്തിയ വിശ്വകര്‍മ്മ മഹാസംഗമം അക്ഷരാര്‍ത്ഥത്തില്‍ വിശ്വകര്‍മ്മസമൂഹത്തിന്റെ ചരിത്രത്തില്‍ ഒരു മഹാസംഭവമായിത്തീരുകയാണുണ്ടായത്‌. സങ്ങമാത്തെപ്പറ്റിയുള്ള കൂടുതല്‍ വിശദീകരണത്തിന് സ്ഥലപരിമിതി അനുവദിക്കുന്നില്ല.
ഏപ്രില്‍ 30നു 3മണിക്ക് കലൂര്‍ മനപ്പാട്ടിപ്പറബില്‍ നിന്ന് പുറപ്പെട്ട വന്‍ പ്രകടനം 6 മണിക്ക് രാജേന്ദ്ര മൈതാനിയില്‍ എത്തി . ലക്ഷക്കണക്കിന്‌ സാമുദായിക അംഗങ്ങള്‍ ജാഥയില്‍ പങ്കെടുത്തു . എറണാകുളം നഗരം അന്നുവരെ കണ്ടിട്ടില്ലാത്തവിധം വിശ്വകര്‍മ്മജരെകൊണ്ട് നിറഞ്ഞു. സമുദായചരിത്രത്തില്‍ അവിസ്മരണീയം എന്നു തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട മഹാപ്രകടനമായിരുന്നു അത്‌. 7 മണിക്ക്‌അഡ്വ. കെ. ച്ര്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നപൊതുസമ്മേളനം മുഖ്യമന്ത്രി ശ്ര കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. യോഗം അംഗീകരിച്ച 15 ആവശ്യങ്ങള്‍ അടങ്ങിയ അവകാശപ്രഖ്യാപനരേഖ വേദിയില്‍വച്ച്‌ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിച്ചു.
സംഘടനയുടെ 11-ാം സംസ്ഥാന സമ്മേളനവും ഏകസംഘടന പുനഃപ്രഖ്യാപനവും തെരഞ്ഞെടുപ്പും 1999 ജനുവരി 16, 17 തീയതികളില്‍ കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍വച്ച്‌ നടന്നു. സമ്മേളനത്തോടനുബ ന്ധിച്ച്‌ 16-ന്‌ ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ നാഗമ്പടം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍നിന്നാരംഭിച്ച മഹാപ്രകടനം വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റിയുടെ വര്‍ദ്ധിച്ച സംഘടനാശേഷിയുടെ ശക്തിപ്രകടനമായി രുന്നു. കോട്ടയം വി.എസ്‌.എസിന്റെ ഒരു പ്രവര്‍ത്തനക്രേന്ദ്രംകൂടിയാണെന്ന്‌ വന്‍ജനപങ്കാളിത്തം വെളിവാക്കി. ഏഴുമണിക്ക്‌ പ്രസിഡന്റ്‌ ശ്രീ എ. കെ. ആചാരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കേന്ദ്രമ്ര്രി ശ്രീ രാംനായിക്‌ ഉദ്ഘാടനം ചെയ്തു.അഖിലഭാരതീയ വിശ്വകര്‍മ്മ മഹാസഭ പ്രസിഡന്റ്‌ ശ്രീ എം. നീലകണ്ഠന്‍, തമിഴ്നാട്‌ ആര്‍ട്ടിസാന്‍സ്‌ സംഘം രക്ഷാധികാരി ശ്രീ സുബ്ബയയന്‍, ജനപ്രതിനിധികള്‍, പിന്നോക്ക സമുദായ നേതാക്കള്‍ തുടങ്ങിയ വര്‍ പ്രസംഗിച്ചു.

17-ന്‌ രാവിലെ ശ്രീ കെ. എ. നാരായണന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ പ്രതിനിധിസമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി സര്‍വൃശ്രീ എ. കെ. ആചാരി (്രസിഡന്റ്‌ ), പി. എസ്‌. തങ്കപ്പന്‍, ആര്‍ അപ്പു, വി. പി. ഉണ്ണിക്കൃഷ്ണന്‍, വി. കെ. ശങ്കരന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), പി. പി. കൃഷ്ണന്‍ (ജനറല്‍ സ്വെകട്ടറി),എ. തങ്കപ്പനാചാരി (ഓഫീസ്‌ സ്വെക്രട്ടറി), വി. പി. ഭാസ്കര കര്‍മ്മ (ദക്ഷിണ മേഖല സ്വെക്രട്ടറി), കെ. വി. രവി (മദ്ധ്യമേഖലാസ്വെകരട്ടറി), പ്രഫ. വി. സി. ച്രദ്രന്‍ (ഉത്തരമേഖലാ സ്വെക്രട്ടറി), വി. അനന്തകൃഷ്ണന്‍ (ടഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ഉച്ചകഴിഞ്ഞു നടന്ന സമാപനസമ്മേളനത്തില്‍ ശ്രീ എ.കെ.ആചാരി അദ്ധ്യക്ഷനായിരുന്നു. സര്‍വ്വശ്രി പി. ജെ. കുര്യന്‍ എം.പി, സുരേഷ്‌ കുറുപ്പ്‌ എം.പി, സി. കെ. വിദ്യാസാഗര്‍ )എസ്‌.എന്‍.ഡി.പി. യോഗം),